Don't Miss!
- News 'നിങ്ങളുടെ മുത്തശ്ശി പിടിച്ച് ജയിലിലിട്ടിട്ടുണ്ട് ഒന്നര വർഷം', രാഹുൽ ഗാന്ധിയോട് പിണറായി വിജയൻ
- Lifestyle കാലമെത്ര കഴിഞ്ഞാലും ഭര്‍ത്താവിന് കറകളഞ്ഞ സ്നേഹം, ഭാര്യക്ക് മാത്രം മനസ്സിലാവും പ്രത്യേക ലക്ഷണങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ഒരു കുലപ്പേരും കൂടെ ഉണ്ടായിട്ടില്ല, സ്വന്തം കഴിവുകൊണ്ടാണ് വളര്‍ന്നതെന്ന് അനുഷ്ക
സ്വന്തം കഴിവുകൊണ്ടാണ് ഇവിടെ നിലനില്‍ക്കുന്നത്. ആരും എനിക്ക് അവസരങ്ങള്‍ കൊണ്ടു തന്നിട്ടില്ല എന്ന് അനുഷ്ക പറഞ്ഞു.
ബോളിവുഡില്‍ ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ച പക്ഷപാതത്തെ കുറിച്ചാണ്. ബോളിവുഡില്‍ ഭൂരിഭാഗം താരങ്ങളും പാരമ്പര്യം പിന്തുടര്ന്ന് സിനിമയില്‍ എത്തിയവരാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് മോഡലിങിലൂടെയും മറ്റും കയറിപ്പറ്റിയത്. അത്തരക്കാര്‍ക്ക് നിലനില്പ് വലിയ വെല്ലുവിളിയാണ്.
ബോളിവുഡില്‍ പക്ഷപാതം അതുകൊണ്ട് തന്നെ വളരെ കൂടുതലാണെന്ന് അടുത്തിടെ പല പ്രമുഖ താരങ്ങളും വെളിപ്പെടുത്തുകയുമുണ്ടായി. അക്കൂട്ടത്തിലിതാ അനുഷ്ക ശര്‍മയും.
ഒരു കുലപ്പേരിന്റെയും സഹായത്തോടെയല്ല താന്‍ സിനിമയില്‍ എത്തിയത് എന്ന് അനുഷ്ക പറയുന്നു. സ്വന്തം കഴിവുകൊണ്ടാണ് ഇവിടെ നിലനില്‍ക്കുന്നത്. ആരും എനിക്ക് അവസരങ്ങള്‍ കൊണ്ടു തന്നിട്ടില്ല എന്നും അനുഷ്ക പറഞ്ഞു.
അനുഷ്കയെ പിന്തുണച്ച് ഇംത്യാസ് അലിയും എത്തി. അനുഷ്കയുടെ ജബ്ബ് ഹറി മെറ്റ് സജല്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഇംത്യാസ്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകന്. താനും അനുഷ്കയും ഷാരൂഖ് ഖാനും കുലപ്പേരോടെ അല്ല സിനിമയില്‍ എത്തിയത് എന്ന് ഇംത്യാസ് അലിയും പറഞ്ഞു.
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?