Don't Miss!
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ഗായിക ലത മങ്കേഷ്ക്കറിനെ കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങള്‍!!
ഇന്ത്യയുടെ മെലഡി ക്വീന്‍ ലതമങ്കേഷ്ക്കറിനെ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ഇന്നും സംഗീതാസ്വാദകരുടെ മനസ്സില്‍ ലതാ മങ്കേഷ്ക്കറിനും അവരുടെ സഹോദരി ആശ ബോസ്ലെക്കുമുള്ള സ്ഥാനം വളരെ വലുതാണ്.
ഒട്ടേറെ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീതരംഗത്തെ സമ്പുഷട്മാക്കിയ ലതമങ്കേഷ്ക്കറിനെ കുറിച്ച് അധികമാരും അറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ ഇവയാണ്
അച്ഛനൊപ്പം സംഗീത കച്ചേരിക്കു പോകുമായിരുന്നു
ലത മങ്കേഷ്ക്കര്‍ അച്ഛന് ദീനനാഥ് മങ്കേഷ്ക്കറിനൊപ്പം സംഗീത കച്ചേരിക്കു പോവുക പതിവായിരുന്നു. സ്കൂളിലെ ആദ്യ ദിവസം തന്നെ കുഞ്ഞു ലത മറ്റു കുട്ടികള്‍ക്കും സംഗീതത്തിന്റെ ബാല പാഠങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഇതു കണ്ട് അധ്യാപകര്‍ ലതയെ വിലക്കുകയായിരുന്നു. സഹോദരി ആശക്കൊപ്പമായിരുന്നു ലത സ്കൂളില്‍ പോയിരുന്നത്.
13 ാം വയസ്സില്‍ പിതാവ് മരിച്ചു
ലതയുടെ 13ാ മത്തെ വയസ്സിലാണ് ഹൃദയാഘാതം വന്ന് പിതാവ് മരിക്കുന്നത്. പിന്നീട് കുടുംബത്തിന്റെ ചുമതല ലതയുടെ ഉത്തരവാദിത്തമായി. മറാത്തി ചിത്രമായ കിട്ടി ഹസാസിലാണ് ആദ്യ ഗാനം പാടിയതെങ്കിലു ആ ഗാനം പിന്നീട് ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തു. ബോളിവുഡ് ചിത്രമായ മഹലില്‍ ആയേഗാ ആനേ വാലാ എന്ന ഗാനം പാടിയതോടെയാണ് ലത സംഗീത രംഗത്തു ശ്രദ്ധിക്കപ്പെടുന്നത്.
1962 ല്‍ രോഗബാധിതയായി
ആദ്യഗാനം ആലപിച്ചതിനുശേഷം പിന്നീട് ഒട്ടേറെ അവസരങ്ങള്‍ ലക മങ്കേഷ്ക്കറിനെ തേടിയെത്തി. 1962 ന്റെ തുടക്കത്തിലാണ് അവരെ തളര്‍ത്തിയ സംഭവം. പാചകക്കാരന് അവര്‍ക്കു വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കുകയായിരുന്നു. ദിവസങ്ങളോളം ജീവന്മരണ പോരാട്ടം നടത്തിയ ലത പിന്നീട് ജീവിതത്തിലേക്കു തിരിച്ചു വന്നെങ്കിലും മാസങ്ങളോളം കിടപ്പിലായിരുന്നു. സംഭവത്തിനു ശേഷം പാചകക്കാരന്
ഒളിവില്‍ പോയി.
നെഹ്റുവിന്റെ കണ്ണു നനച്ച ഗാനം
1963 ല്‍ ഇന്ത്യ-ചൈന യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങില്‍ ലത ഹേ മേരെ വദന്‍ കേ ലോഗോം എന്ന ഗാനം ആലപിച്ചപ്പേള് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കണ്ണു നിറഞ്ഞിരുന്നത് അന്ന് വാര്‍ത്തയായിരുന്നു.
റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ ആദ്യമായി പാടിയ ഇന്ത്യക്കാരി
യുകെ യിലെ ആല്‍ബര്‍ട്ട് ഹാളില്‍ ആദ്യമായി ഗാനമാലപിച്ച ഇന്ത്യക്കാരിയെന്ന ബഹുമതിയും ലതയ്ക്ക് അര്‍ഹതപ്പെട്ടതാണ്.
1974 ല്‍ ആയിരുന്നു ലത മങ്കേഷ്ക്കര്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പാടിയത്
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
-
ബിഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'