Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Automobiles ഓഫ്റോഡറുകളുടെ രാജാവിൻ്റെ പുതിയമുഖം! 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മതസംഘടനകളുടെ ഇപ്പോഴത്തെ ഇര കരീന കപൂര്‍
സെയ്ഫ് അലി ഖാനെ കല്ല്യാണം കഴിച്ച അന്നുമുതല്‍ കരീന കപൂറിന് തലവേദനയാണ്. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പാവം കരീനയെ വലിച്ചിഴക്കുകയാണ് പാപ്പരാസികള്‍. അവസാനം വന്നത് മതവുമായുള്ള വിവാദമായിരുന്നു. മുസ്ലീമായ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചത് കരീനയ്ക്ക് തലവേദനയായി എന്നു പറഞ്ഞാല്‍ മതിയല്ലോ.
മതസംഘടനകളുടെ ഇപ്പോഴത്തെ ഇര ബോളിവുഡ് സുന്ദരി കരീന കപൂറാണ്. ലൗ ജിഹാദിനെക്കുറിച്ച് വിശദീകരിക്കുന്നതിന് കരീനയെ പോസ്റ്റര്‍ ഗേള്‍ ആക്കിയതും വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ കരീന ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലെന്നാണ് സെയ്ഫ് പറയുന്നത്. തന്റെ ഭാര്യയെ ആവശ്യമില്ലാത്ത കാര്യങ്ങളില്പ്പെടുത്തി വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നിര്‍ത്തണം എന്നും സെയ്ഫ് പറയുന്നു.
കരീന കപൂര്‍ ലൗ ജിഹാദിന്റെ ഭാഗമായെന്നും മതം മാറിയെന്നുമാണ് മതസംഘടനകള്‍ ആരോപിച്ചത്. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്നാണ് സെയ്ഫ് വ്യക്തമാക്കുന്നത്. ലൗ ജിഹാദ് എന്ന പരമാര്‍ശം പോലും ഖേദകരമാണെന്നും സെയ്ഫ് പറയുന്നു. മതവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ തന്റെ ഭാര്യയെ വലിച്ചിഴക്കുന്നത് ദുഃഖകരമാണെന്നും സെയ്ഫ് പറയുന്നു.
2012ലാണ് സെയ്ഫും കരീനയും വിവാഹം കഴിക്കുന്നത്. അന്നു മുതല്‍ കരീനയെ ഇത്തരം വിവാദങ്ങള്‍ വേട്ടയാടപ്പെടുന്നുണ്ട്. സിനിമയ്ക്കും സമൂഹത്തിനും കരീന നല്കിയ സംഭാവന കണക്കിലെടുത്ത് രാജ്യം അഭിമാനിക്കുകയാണ് വേണ്ടതെന്നും സെയ്ഫ് വ്യക്തമാക്കി.
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!