Don't Miss!
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Sports IPL 2024: 19 പന്തില്‍ 17, 9 ഡോട്ട് ബോള്‍! ടെസ്റ്റ് കളിച്ച് ജഡേജ, മോയിന്‍ അലി എവിടെ? വിമര്‍ശനം
- News ഈ രാശിക്കാർക്ക് സമയം ശരിയല്ല, ദമ്പതികള്‍ തമ്മില്‍ വഴക്ക്, സ്വര്‍ണാഭരണങ്ങള്‍ കൈവശമെത്തും, രാശിഫലം
- Lifestyle പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ലക്ഷ്മി മേനോന് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മോഹം
ലക്ഷ്മി മേനോന് അഭിനയം നിര്‍ത്തുന്നു എന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ അഭിനയമല്ല, സ്ഥിരം നാടന്‍ വേഷങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുന്നു എന്നാണ് താന്‍ പറഞ്ഞതെന്ന് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ലക്ഷ്മി വ്യക്തമാക്കി
ശരിക്കും ഞാന്‍ മടുത്തു. പ്രേക്ഷകര്‍ക്ക് ഞാനൊരു നാടന്‍ പെണ്കുട്ടിയാണെന്നുള്ള ഇമേജും വന്നു തുടങ്ങി. എന്നാല്‍ ശരിക്കുമുള്ള ഞാനും സിനിമയില്‍ കാണുന്ന ഞാനും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് പറഞ്ഞ നടി, ശരിക്കുള്ള ഞാനായി അഭിനയിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു.
അപ്പോള്‍ ഉടന്‍ വന്നു ചോദ്യകര്‍ത്താവിന്റെ അടുത്ത ഉന്നം, നാടന്‍ വേഷങ്ങള്‍ വേണ്ടെന്നു പറഞ്ഞല്ലോ, അപ്പോള്‍ ഗ്ലാമര്‍ വേഷം ചെയ്യുമോ? എനിക്ക് അല്പം ഗ്ലാമറസ്സായ വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നായിരുന്നു ലക്ഷ്മി മേനോന്റെ മറുപടി.
മോഡേണ്‍ വേഷങ്ങള്‍ ചെയ്യാനാണ് എനിക്കാഗ്രഹം. അങ്ങനെയുള്ള വേഷങ്ങള്‍ക്കായാണ് ഞാന്‍ കാത്തിരിയ്ക്കുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കണം എന്ന ഘട്ടം വന്നാല്‍, കഥാപാത്രങ്ങള്‍ക്ക് വേണ്ടി വിട്ടു വീഴ്ചയ്ക്ക് തയ്യാറാണ്. പക്ഷെ അതെനിയ്ക്കു കൂടെ കംഫര്‍ട്ടബിള്‍ ആയിരിക്കണം. നല്ല തിരക്കഥയും സിനിമയുമാണെങ്കില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നും ലക്ഷ്മി പറഞ്ഞു.
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'