Don't Miss!
- News 400 കിലോ തനി തങ്കവും 15 കോടിയും: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ച, ഇന്ത്യക്കാരും പിടിയിലായി
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Automobiles ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
ട്രംപിന്റെ മുഖത്തടിച്ചതുപോലെയായല്ലോ ഓസ്കാര്‍; 'ചമയല്‍ക്കാരന്‍' കൊടുത്ത പണി !!
ലോക സിനിമാ പ്രേമികള്‍ മുഴുവന്‍ ഉറ്റുനോക്കുന്ന ഓസ്കാര്‍ പ്രഖ്യാപനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള കിടിലന്‍ പണിയായി മാറിയ കൗതുകമാണ് ലോസ് ആഞ്ചല്‍സില്‍ കണ്ടത്. ചിലര്‍ പുരസ്കാരം തിരസ്കരിച്ചും, പുരസ്കാര ലബ്ധിയ്ക്ക് സംസാരിച്ചതുമൊക്കെ ട്രംപിനെ ഉന്നം വച്ചുകൊണ്ടായിരുന്നു.
ലോസ് ആഞ്ചല്‍സിലെ ഡോല്‍ബി തിയേറ്ററില്‍ വച്ചാണ് പുരസ്കാരദാനം നടന്നത്. ചലച്ചിത്ര പ്രഖ്യാപനം രാഷ്ട്രീയമായത് ചിലരുടെ വാക്കുകളിലാണ്. മികച്ച മേക്കപ്പ് ആന്റ് ഹെയര്‍സ്റ്റൈല്‍ ഓസ്കാര്‍ നേടിയ അലസ്സാഡ്രോ ബെര്ടോലാസി പുരസ്കാരം എല്ലാ കുടിയേറ്റക്കാര്‍ക്കും സമര്‍പ്പിയ്ക്കുന്നതായി പ്രഖ്യപിച്ചു.
ഇറ്റാലിയന്‍ കുടേറ്റക്കാരനായ അലസ്സാഡ്രോ സൂയിസൈഡ് സ്ക്വാഡ് എന്ന ചിത്രത്തിനാണ് മികച്ച മേക്കപ്പ് - ആന്റ് ഹെയര്‍സ്റ്റൈല്‍ വിഭാഗത്തില്‍ ഓസ്കാര്‍ നേടിയത്. ഗിയര്ഗോ ഗ്രിഗോറിനി, ക്രിസ്റ്റഫര്‍ നെല്‍സണ്‍ എന്നിവരോട് മത്സരിച്ചാണ് അലസ്സാഡ്രോ പുരസ്കാരം നേടിയത്.
Alessandro Bertolazzi, accepting Academy Award for makeup and hairstyling: "This is for all the immigrants" https://t.co/Uw8bHLMeC7 #Oscars pic.twitter.com/lNL13niaxc
— ABC News (@ABC) February 27, 2017
ഡേവിഡ് അയെര്‍ സംവിധാനം ചെയ്ത സൂയിസൈഡ് സ്ക്വാഡ് എന്ന ചിത്രം ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ അലസ്സാഡ്രോയ്ക്ക് ലഭിച്ച പുരസ്കാരം ആ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും, പുരസ്കാര ലബ്ധിയ്ക്ക് ശേഷമുള്ള പ്രസംഗം ട്രംപിനുള്ള കൊട്ടുമായിരുന്നു.
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു