Don't Miss!
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റം ലാലിന്റെ തലയില്‍ വച്ചു, തന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ച് രാജു
സിനാമക്കാര്ക്ക് പെണ്ണ് കിട്ടാത്ത ഒരു സമയമുണ്ടായിരുന്നു. പെണ്ണ് ആലോചിക്കാന്‍ ചെന്നാല്‍ മരുമകന്റെ ഒരു സിനിമ കണ്ടിട്ട് കല്യാണം മതിയെന്ന് പെണ്ണിന്റെ അച്ഛന് തീരുമാനിക്കും. അതോടെ കല്യാണം മുടങ്ങും. കൂട്ടുകാരന് കുഞ്ചന്റെയും തന്റെയും കല്യാണം മുടങ്ങിയത് അങ്ങനെയായിരുന്നു. മണിയന്‍പിള്ള രാജു പറയുന്നു.
ചിരിയോ ചിരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് ഇന്ദിരയെ കാണാന്‍ പോകുന്നത്. സിനിമാക്കാരനായതുകൊണ്ട് കല്യാണം മുടങ്ങിയതിനെ കുറിച്ച് മണിയന്‍പിള്ള രാജു പറയുന്നു. സിനിമ വാരികയ്ക്ക് നല്കിയ അഭമുഖത്തിലാണ് മണിയന്‍പിള്ള രാജു പറഞ്ഞത്.
ബലാല്ക്കാരം ചെയ്ത് കൊലപ്പെടുത്തിയ കുറ്റം ലാലിന്റെ തലയില്‍ വച്ചു, തന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ച് മണിയന്‍പിള്ള രാജു
ചിരിയോ ചിരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയം. സുഹൃത്തായ മണി തന്റെ ചിറ്റപ്പന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി. അവിടെ നിന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ഇന്ദിരയെ തനിക്ക് ഇഷ്ടമായി.
ബലാല്ക്കാരം ചെയ്ത് കൊലപ്പെടുത്തിയ കുറ്റം ലാലിന്റെ തലയില്‍ വച്ചു, തന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ച് മണിയന്‍പിള്ള രാജു
ഇന്ദിരയുടെ അച്ഛന് പട്ടാളക്കാരനായിരുന്നു. സിനിമാക്കാരെ തീരെ ഇഷ്ടമായിരുന്നില്ല. മണിയോട് ഞാന്‍ കാര്യം പറഞ്ഞു.
ബലാല്ക്കാരം ചെയ്ത് കൊലപ്പെടുത്തിയ കുറ്റം ലാലിന്റെ തലയില്‍ വച്ചു, തന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ച് മണിയന്‍പിള്ള രാജു
ഇന്ദിരയുടെ അച്ഛന് അറിഞ്ഞു. ഒരു സിനിമ കണ്ട് നോക്കാമെന്ന് പറഞ്ഞ് പോയി കണ്ടത് അറിയാത്ത വീഥികള്‍. ചിത്രത്തില്‍ സബിത ആനന്ദിനെ ബലാല്ക്കാരം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മോഹന്‍ലാലിന്റെ തലയില്‍ കുറ്റം ചുമത്തുന്നതായിരുന്നു എന്റെ കഥാപാത്രം.
ബലാല്ക്കാരം ചെയ്ത് കൊലപ്പെടുത്തിയ കുറ്റം ലാലിന്റെ തലയില്‍ വച്ചു, തന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ച് മണിയന്‍പിള്ള രാജു
എന്തായാലും സിനിമ കണ്ടതോടെ കല്യാണം മുടങ്ങി.
ബലാല്ക്കാരം ചെയ്ത് കൊലപ്പെടുത്തിയ കുറ്റം ലാലിന്റെ തലയില്‍ വച്ചു, തന്റെ കല്യാണം മുടങ്ങിയതിനെ കുറിച്ച് മണിയന്‍പിള്ള രാജു
മറ്റൊരു സുഹൃത്ത് വഴി ആലോചനയുമായി ഇന്ദിരയുടെ വീട്ടില്‍ പോയി. ഇന്ദിര മറ്റൊരു വിവാഹത്തിനും സമ്മതിക്കില്ലായരുന്നുവെന്ന് പിന്നീട് അറിഞ്ഞു. അങ്ങനെയാണ് ഇന്ദിരയുമായി വിവാഹം നടന്നതെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു.
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ