Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നേരത്തിന് ശേഷം പുത്രന് ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്: പൃഥ്വിരാജ്
പൈറസിയെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം തിയേറ്ററുകളുകള് മികച്ച അഭിപ്രായങ്ങള്‍ തേടി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ഈ നേരത്തിനും പ്രേമത്തിനും ഇടയില്‍ മറ്റൊരു ചിത്രത്തെ കുറിച്ച് അല്‍ഫോണ്‍സ് ചിന്തിച്ചിരുന്നു. അതിലെ നായകനായി പരിഗണിച്ചിരുനന്ത് പൃഥ്വിരാജിനെ ആയിരുന്നത്രെ.
അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അല്‍ഫോണ്‍സിന്റെ സിനിമാ കാഴ്ചപ്പാടുകളെ കുറിച്ചും അല്ഫോണ്സിലെ സംവിധായകനെ കുറിച്ചും പൃഥ്വിരാജ് വാചാലനായി. തുടര്‍ന്ന് വായിക്കൂ...
നേരത്തിന് ശേഷം പുത്രന് ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്
നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് ചെയ്യേണ്ടിയിരുന്ന ചിത്രത്തില്‍ താനായിരുന്നു അഭിനയിക്കേണ്ടിയിരുന്നത് എന്ന് പൃഥ്വിരാജ് പറഞ്ഞു
നേരത്തിന് ശേഷം പുത്രന് ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്
അല്‍ഫോണ്‍സ് പുത്രനില്‍ നിന്ന് ഇതിലും വളരെയേറെ പ്രതീക്ഷിക്കുന്നു എന്നും പൃഥ്വി പറയുന്നു
നേരത്തിന് ശേഷം പുത്രന് ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്
നേരം എന്ന ചിത്രത്തിന് ശേഷം ഷട്ടറിന്റെ റീമേക്ക് അല്‍ഫോണ്‍സ് ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നു. അത് ഞാന്‍ അഭിനയിക്കേണ്ട സിനിമയിയാരുന്നു എന്നാണ് പൃഥ്വി പറഞ്ഞത്. അന്ന് ആ സിനിമയുമായി ബന്ധപ്പെട്ട് മുംബൈയില്‍ തങ്ങള്‍ പലപ്രാവശ്യം ഇരുന്നിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു
നേരത്തിന് ശേഷം പുത്രന് ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്
അന്നേ അയാള്‍ അസാധാരണമായി ചിന്തിക്കുന്ന ഫിലിം മേക്കറായി മനസ്സിലായിട്ടുണ്ടെന്ന് പൃഥ്വി പറഞ്ഞു. ഒരു സീന്‍ പറയുമ്പോള്‍ അതിന്റെ വേര്‍ഷന്‍ വളറെ വ്യത്യസ്തമായിരുന്നത്രെ.
നേരത്തിന് ശേഷം പുത്രന് ചെയ്യാനിരുന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്
പ്രേമം വന്നു. അതിനെക്കാള്‍ മുകളിലാണ് അല്‍ഫോണ്‍സ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വലിയ കാര്യങ്ങള്‍ ഇനിയും അല്‍ഫോണ്‍സില്‍ നിന്ന് പ്രതീക്ഷിക്കുന്നു- പൃഥ്വിരാജ് പറഞ്ഞു.
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി