Don't Miss!
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Automobiles റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- Lifestyle സര്‍പ്പശാപം തീര്‍ക്കാനെത്തുന്ന ഭക്തര്‍, നിഗൂഢത നിറഞ്ഞ കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
അച്ഛന്റെ മരണം ഇപ്പോഴാണ് വേദനിപ്പിക്കുന്നത്, കല്യാണത്തിരക്കുകളെ കുറിച്ച് സരയു
കല്യാണത്തിരക്കുകളിലാണ് സരയു. പ്ലാന്‍ ചെയ്യാന്‍ ഒരുപാട് ഇഷ്ടമുള്ള ആളാണ് താന്‍ എന്ന് സരയു പറയുന്നു. കൈയ്യിലൊരു നോട്ട്പാഡുമായാണ് ഇപ്പോള്‍ നടത്തം. ആരെയൊക്കെ വിളിക്കണം എന്തൊക്കെ ചെയ്യണം എന്നൊക്കെ പ്ലാന്‍ ചെയ്യേണ്ടതുണ്ട്.
ഒറ്റ മകളാണ് ഞാന്‍. അച്ഛന്റെ മരണം ഇപ്പോഴാണ് തന്നെ കൂടുതല്‍ വേദനിപ്പിയ്ക്കുന്നത് എന്ന് സരയു പറയുന്നു. എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ നോക്കി ചെയ്യണം. കുട്ടിക്കാലം മുതല്‍ ഇന്റിപെന്ഡന്റാണ്. അതുകൊണ്ട് ഇപ്പോള്‍ അതൊക്കെ ശീലമാണ്- സരയു പറയുന്നു.
സെറ്റില്‍ അമ്മ കൂടെ വരാറില്ല. വിദേശത്ത് പോകുമ്പോള്‍ മാത്രമാണ് വരാറുള്ളത്. അച്ഛന്റെ മരണത്തിന് തൊട്ടുമുമ്പുള്ള യാത്രയില്‍ പക്ഷെ അച്ഛനാണ് കൂടെ വന്നത്. യുഎസിലേക്കായിരുന്നു യാത്ര. പതിനാറ് സ്റ്റേജുകള്‍. ഓരോ സ്റ്റേജിലും നാല് നൃത്ത പരിപാടികള്‍. സൗകര്യത്തിന് അമ്മ വന്നാല്‍ മതി എന്ന് ഞാന്‍ പറഞ്ഞെങ്കിലും അച്ഛന് കേട്ടില്ല.
അങ്ങനെ അച്ഛനെയും കൂട്ടി പോയി. ഒരു മാസത്തേക്കായിരുന്നു ബുക്കിങ്. തിരിച്ചു വന്നതിന് ശേഷമാണ് അച്ഛന് കാന്‍സറാണെന്ന് അറിയുന്നത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം അച്ഛന് പോയി- സരയു പറഞ്ഞു.
ജീവിതത്തില്‍ അടുക്കും ചിട്ടയും കൂടുതലാകാന്‍ ഒരു കരണമുണ്ട്, സരയു പറയുന്നു
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'