Don't Miss!
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ജീവിതത്തില്‍ അടുക്കും ചിട്ടയും കൂടുതലാകാന്‍ ഒരു കാരണമുണ്ട്, സരയു പറയുന്നു
ജീവിതത്തില്‍ ഒരു പ്രത്യേക അടുക്കും ചിട്ടയും സൂക്ഷിക്കുന്ന ആളാണ് സരയു. എന്‍ സി സി ജീവിതമാണ് തന്റെ ജീവിതത്തിന് അച്ചടക്കം തന്നത് എന്ന് സരയു പറയുന്നു. അച്ചടക്കം എന്നതിപ്പുറം എന്‍സിസി ജീവിതം എന്നില്‍ സമയനിഷ്ഠ ഉണ്ടാക്കി എന്ന് സരയു പറഞ്ഞു.
ഒരിക്കല്‍ എന്‍സിസി കെഡറ്റ് ആയിരുന്ന ആള് ജീവിതത്തില്‍ എപ്പോഴും അങ്ങനെയായിരിക്കും. സമൂഹത്തിന് വേണ്ട പല ഗുണങ്ങളും നമ്മള് ആര്‍ജിക്കും. വഴിയിലേക്ക് ചുമ്മാ ഒരു പഴത്തൊലി വലിച്ചെറിയാന്‍ നമുക്ക് കഴിയില്ല.
തൊട്ടതിനും പിടിച്ചതിനുമൊക്കെ പണിഷ്മെന്റ് തരുന്ന എന്‍സിസി ക്യാമ്പിലെ രീതി ആദ്യം വിഷമമായിരുന്നു. അത് പിന്നെ ലഹരിയായി. ഓരോ ക്യാമ്പില്‍ നിന്നും അടുത്ത ക്യാമ്പിലേക്ക് പോകാനുള്ള ആവേശമായി.
തന്റെ വരുമാനത്തിന്റെ ഒരു പങ്ക് കാരുണ്യ പ്രവൃത്തികള്‍ക്കായി മാറ്റിവയ്ക്കാറുള്ള കാര്യവും സരയു പറയുന്നു. പക്ഷെ അതൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നാട്ടുകാരെ കാണിക്കുന്നതിനോട് താത്പര്യമില്ല. ലോകത്ത് നടക്കുന്ന സകല സംഭവങ്ങളെയും പോസ്റ്റിട്ട് മാറ്റാം എന്ന് ഞാന്‍ കരുതുന്നില്ല. നിരുപദ്രവകരമായ പോസ്റ്റുകളേ ഫേസ്ബുക്കിലിടാറുള്ളൂ- സരയു പറഞ്ഞു.
തുറന്ന് കാട്ടിയുള്ള വേഷം എന്റെ ശരീരത്തിന് ചേരില്ല, പക്ഷെ നാടന്‍ വേഷം മടുക്കും: സരയു
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'