Don't Miss!
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
രാജസേനന് വീണ്ടും; ഇന്നാണ് ആ കല്യാണം
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് രാജസേനന് തന്നെയാണ്. രജിത് മേനോനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശരണ്യ മോഹനും വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മാളവികയുമാണ് ചിത്രത്തിലെ നായികമാര്‍.
ബുധനാഴ്ച നടന്ന പൂജാ ചടങ്ങില്‍ നടന്മാരായ സായ് കുമാര്‍, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തിന്റെ അണിയറക്കാരും പങ്കെടുത്തു. യോഹന്നാര്‍ പ്രൊഡക്ഷന്‍സിന് വേണ്ടി ഗീവര്‍ഗ്ഗീസ് യോഹന്നാന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ്കുമാര്, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്. ഇന്ദ്രന്‍സ്, ടോമിന്, ബിന്ദുപണിക്കര്‍, സന്ധ്യ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ജൂലൈ പത്തിന് കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും
വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതമൊരുക്കുന്നത്. ഒരുകാലത്ത് നിരന്തരം ഹിറ്റുകള്‍ സമ്മാനിച്ചിരുന്ന രാജസേനന് അടുത്തകാലത്തൊന്നും ആ ഫോമിലേയ്ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇതിനെ അദ്ദേഹം അഭിനയിക്കാനെത്തിയെങ്കിലും അതും കാര്യമായി സ്വീകരിക്കപ്പെട്ടില്ല.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍