Don't Miss!
- Sports IPL 2024: ശശാങ്കിനെ ഫിനിഷര്‍ ആക്കിയത് തെറ്റ്! പഞ്ചാബിന് യുവ താരങ്ങളെ വിശ്വാസമില്ല; തുറന്നടിച്ച് ആകാശ് ചോപ്ര
- News പത്തനംതിട്ടയിലും മോക് പോളില്‍ പിഴവ്, പരാതിയുമായി യുഡിഎഫ്: വിശദീകരണം നല്കി കളക്ടർ
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Automobiles മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- Lifestyle ചാണക്യനീതി: എല്ലാവര്‍ക്കുമുണ്ട് ഒരു കഷ്ടകാലം, ജീവിതം നശിക്കാതിരിക്കാന്‍ 7 കാര്യം
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ഇനി രതിയുടെ പുതിയൊരു ഭാഷ്യം
കൗമാരക്കാരന്റെ രതിസങ്കല്‍പ്പങ്ങളെ അതിമനോഹരമായി അവതരിപ്പിച്ച ഭരതന്‍പത്മരാജന്‍ ടീമിന്റെ രതിനിര്‍വേദത്തിന് 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ഭാഷ്യമൊരുങ്ങുന്നത്. 1978രതിയുടെ നിഗൂഢതകള്‍ തേടിയുള്ള കൗമാരക്കാരന്റെ യാത്രയാണ് രതിനിര്‍വേദത്തിലൂടെ ഭരതനും പത്മരാജനും വെള്ളിത്തിരയിലേക്ക് ആവാഹിച്ചത്. കാലവും കോലവും മാറിയെങ്കിലും എല്ലാ കൗമാരക്കാരുടെ മനസ്സിലും ഒരി രതിചേച്ചിയുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ ഒരു പപ്പുവും.
അങ്ങനെയൊരു സാധ്യത കണ്ടുകൊണ്ടാണ് സംവിധായകന് ടികെ രാജീവ് കുമാര്‍ രതിനിര്‍വേദത്തിന്റെ പുതിയ ഭാഷ്യം ചമയ്ക്കുന്നത്. ജയഭാരതി ജീവന് നല്കിയ രതിചേച്ചിയ്ക്ക് മേലില്‍ ശ്വേതഭാവമായിരിക്കും. രതിയുടെ നിഗൂഢതകള്‍ തിരഞ്ഞ പപ്പുവായെത്തുന്നത് ശ്രീജിത്താണ്.
രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മിയ്ക്കുന്ന രതിനിര്‍വേദം കേരളത്തിന് പുറത്തും തിയറ്ററുകളിലെത്തും.
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക