Don't Miss!
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Automobiles ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
വാധ്യാരെ മോഷ്ടിച്ചതെങ്ങനെ?
കൊച്ചി വാഴക്കാലയില്‍ ടിഡി ദാസന് സിക്സ്ത്ത് സ്റാന്‍ഡേര്‍ഡ് ബിയുടെ ഷൂട്ടിംഗ് നടന്ന വീട്ടില്‍ വെച്ചാണ് നിര്‍മ്മാതാവ് എന്‍ സുധീഷിനോടും ഷാജി വര്‍ഗ്ഗീസിനോടും നഹാസ് കഥ പറഞ്ഞത്. വണ്‍ലൈന്‍
മാത്രമല്ല സിനിമയുടെ മൊത്തം സ്ട്രക്ചര്‍ നഹാസ് വിശദമാക്കുകയും ചെയ്തിരുന്നു. കഥ പറഞ്ഞ് തിരിച്ചുപോയ നഹാസ് തനിയ്ക്ക് പറ്റിയ അബദ്ധം തിരിച്ചറിയുമ്പോഴേക്കും വാധ്യാര് എന്ന സിനിമയുടെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിരുന്നു.
അടിച്ചുപൊളിച്ച് നടക്കാന്‍ കൊതിച്ചവന് യുപി സ്കൂള്‍ അദ്ധ്യാപകനായ് എത്തുന്നതോടെ തുടങ്ങുന്ന പ്രശ്നങ്ങളാണ് വാധ്യാരുടെ പ്രമേയം. ശ്രീനിവാസന് , വിനയന് തുടങ്ങിയവരാണ് ഇതിനുമുമ്പ് കഥാമോഷണത്തിന് ചീത്തപേര് കേള്‍പ്പിച്ചവരില്‍ പ്രമുഖര്‍.
ഇക്കാര്യത്തില്‍ നഹാസിന്റെ വാദം തെളിയിക്കപ്പെട്ടാല്‍ തന്റെ പ്രഥമചിത്രം തന്നെ മോഷണമാണെന്ന് നിധീഷ് ശക്തി സമ്മതിക്കേണ്ടിവരും. അന്യഭാഷ, ദേശചിത്രങ്ങള് ചുരണ്ടി മലയാളത്തില്‍ മെനഞ്ഞെടുക്കുന്ന തിനിടയില്‍ കൂടെ നടക്കുന്നവന്റെ പോക്കറ്റടിക്കുന്ന പ്രവണത അത്ര നല്ലതല്ല എന്ന് ഓര്‍മ്മപ്പെടുത്തട്ടെ.
മുന്‍പേജില്‍
കോടതി വിധി കാത്ത് വാധ്യാര്
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'