Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ആമീര്‍ഖാന്‍ എന്നെ സംവിധായകനാക്കി ; വിനീത്
വിനീത് ശ്രീനിവാസനെ എങ്ങനെ ആമീര്‍ഖാന്‍ സംവിധായകനാക്കുമെന്ന് ചോദിക്കരുത്. എന്നാല്‍ തന്നെ സംവിധായകന്റെ വേഷമണിയിച്ചതില്‍ ആമീറിനു പ്രധാന പങ്കുണ്ടെന്നു തുറന്നുപറയുകയാണ് വിനീത്.
ആമീര്‍ഖാന്‍ നായകനായെത്തിയ ' ദില്‍ ചാഹ്താ ഹെ ' കണ്ടതിനുശേഷമാണ് ഒരു സിനിമയെടുക്കണമെന്ന് വിനീത് മനസ്സിലുറപ്പിച്ചത്. ' ലഗാന്‍' പുറത്തിറങ്ങിയശേഷം ആമീറിനോടുളള ആരാധന അങ്ങേയറ്റത്തെത്തിയ സമയം. അപ്പോഴാണ് ' ദില്‍ ചാഹ്താ ഹെ' കാണുന്നത്. ടൈറ്റില്‍ മുതല്‍ തന്നെ സിനിമ തന്നെ പിടിച്ചിരുത്തിയതായും ആവേശം കൊളളിച്ചതായും വിനീത് ശ്രീനിവാസന് പറയുന്നു.
തീര്‍ത്തും സാധാരണ ടീ ഷര്‍ട്ടൊക്കെയിട്ട് തിരശ്ശീലയില്‍ പെരുമാറുന്ന നായകന്മാര്. നോക്കിലും വാക്കിലും നായകപരിവേഷമൊന്നും പറയാനേയില്ല. ബോളിവുഡില്‍ അന്നുവരെ കണ്ടുപരിചയിച്ചിട്ടാല്ല സംഗീതം, സിങ്ക് സൗണ്ട് എന്നിവയും ഏറെ വിസ്മയിപ്പിച്ചു. ആ സിനിമ അന്ന് മനസ്സിനുണ്ടാക്കിയ സ്വാധീനം പിന്നീട് മറ്റൊരു സിനിമ കണ്ടപ്പോഴും തനിക്കുണ്ടായിട്ടില്ലെന്ന് വിനീത് പറയുന്നു.
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്