Don't Miss!
- News പാലക്കാട് ശ്രീനിവാസൻ വധക്കേസ്: പോപ്പുലർ ഫ്രണ്ട് നേതാവ് എൻഐഎയുടെ പിടിയിൽ
- Lifestyle ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു, എംജിആറിന് അസുഖം വന്നു: രാഷ്ട്രീയക്കാര്‍ ഭയക്കും ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍
- Automobiles കെഎസ്ആർടിസി ഡ്രൈവർമാരെ പോലെ ഡ്രൈവിങ്ങിൽ പുലികളാകാം, ഡ്രൈവിങ്ങ് സ്കൂളുമായി ഗതാഗതവകുപ്പ്
- Finance സമയം തീരാൻ പോവുകയാണ്, ഇപ്പോൾ നിക്ഷേപിച്ചാൽ പണം ഇരട്ടിയാക്കാം,നോക്കുന്നോ
- Sports IPL 2024: സൂര്യ ഉണ്ടാകില്ല, രോഹിത് അവസാന മത്സരങ്ങള്‍ കളിച്ചേക്കില്ല! ഹാര്‍ദിക്കിന് മുട്ടന്‍ പണി
- Technology വേകുവോളം കാത്തവർ, ആറുവോളം കാക്കുമോ? BSNL ഡിസംബറോടെ പൂർണമായും ഫൈബർ സേവനത്തിലേക്ക് മാറും
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
ആമീര്‍ഖാന്‍ എന്നെ സംവിധായകനാക്കി ; വിനീത്
വിനീത് ശ്രീനിവാസനെ എങ്ങനെ ആമീര്‍ഖാന്‍ സംവിധായകനാക്കുമെന്ന് ചോദിക്കരുത്. എന്നാല്‍ തന്നെ സംവിധായകന്റെ വേഷമണിയിച്ചതില്‍ ആമീറിനു പ്രധാന പങ്കുണ്ടെന്നു തുറന്നുപറയുകയാണ് വിനീത്.
ആമീര്‍ഖാന്‍ നായകനായെത്തിയ ' ദില്‍ ചാഹ്താ ഹെ ' കണ്ടതിനുശേഷമാണ് ഒരു സിനിമയെടുക്കണമെന്ന് വിനീത് മനസ്സിലുറപ്പിച്ചത്. ' ലഗാന്‍' പുറത്തിറങ്ങിയശേഷം ആമീറിനോടുളള ആരാധന അങ്ങേയറ്റത്തെത്തിയ സമയം. അപ്പോഴാണ് ' ദില്‍ ചാഹ്താ ഹെ' കാണുന്നത്. ടൈറ്റില്‍ മുതല്‍ തന്നെ സിനിമ തന്നെ പിടിച്ചിരുത്തിയതായും ആവേശം കൊളളിച്ചതായും വിനീത് ശ്രീനിവാസന് പറയുന്നു.
തീര്‍ത്തും സാധാരണ ടീ ഷര്‍ട്ടൊക്കെയിട്ട് തിരശ്ശീലയില്‍ പെരുമാറുന്ന നായകന്മാര്. നോക്കിലും വാക്കിലും നായകപരിവേഷമൊന്നും പറയാനേയില്ല. ബോളിവുഡില്‍ അന്നുവരെ കണ്ടുപരിചയിച്ചിട്ടാല്ല സംഗീതം, സിങ്ക് സൗണ്ട് എന്നിവയും ഏറെ വിസ്മയിപ്പിച്ചു. ആ സിനിമ അന്ന് മനസ്സിനുണ്ടാക്കിയ സ്വാധീനം പിന്നീട് മറ്റൊരു സിനിമ കണ്ടപ്പോഴും തനിക്കുണ്ടായിട്ടില്ലെന്ന് വിനീത് പറയുന്നു.
-
എടീ, പോടീ, വിളികള്‍, സ്ത്രീകളോട് യാതൊരു മര്യാദയും ഇല്ല; റോക്കിയ്ക്കെതിരെ സോഷ്യല്‍ മീഡിയ
-
പ്രശസ്തിയ്ക്ക് വേണ്ടി കളിച്ചത് വൃത്തികെട്ട ഗെയിം; മാനുപ്പുലേഷന്‍ നടന്നില്ല; രതീഷിന്റെ പുറത്താകലില്‍ ജാസ്മിന്
-
പറയാൻ പാടില്ലാത്ത വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ; ഭാര്യ പറഞ്ഞില്ല, കുറേ വർഷം കഴിഞ്ഞാണ് അറിഞ്ഞത്