Don't Miss!
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
സന്തോഷമുണ്ട്, ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്ന് ജയസൂര്യ
ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരമാര്‍ശം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടന് ജയസൂര്യ. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലൂടെയാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഒരുപാട് സന്തോഷമുണ്ട്, തെറ്റുകള്‍ തിരിച്ചറിഞ്ഞ് ഇനിയും മുന്നോട്ട് പോകാനുള്ള പ്രചോദനം കൂടിയാണ് ഈ ദേശീയ അവാര്‍ഡെന്നും ജയസൂര്യ പറയുന്നു. അവാര്‍ഡിന് ശേഷം മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജയസൂര്യ പറഞ്ഞത്.
സു സു സുധി വാത്മീകത്തിലെ കഥാപാത്രം ഇപ്പോഴും തന്റെ മനസിന്റെ കോണിലുണ്ടെന്ന് ജയസൂര്യ പറയുന്നു. ബ്യൂട്ടിഫുള്‍, ഇയോബിന്റെ പുസ്തകം, അപ്പോത്തിക്കിരി ഇങ്ങനെ ചില ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളും തനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.
സു സു സുധി വാത്മീകം എന്ന ചിത്രം ഒരു സംഭവിച്ച കഥയായിരുന്നു. അതുകൊണ്ട് തന്നെയാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച സുധി എന്ന കഥാപാത്രത്തെ അമാനുഷിക ശക്തിയില്ലാത്ത ആളായിട്ട് തോന്നിയതും, പ്രേക്ഷകര്‍ക്ക് സ്നേഹിക്കാന്‍ കഴിഞ്ഞതും. ജയസൂര്യ പറയുന്നു.
എല്ലാത്തിനും ഉപരി ഞാന്‍ സംവിധായകന് രഞ്ജിത്ത് ശങ്കറിനോട് നന്ദി പറയുന്നുവെന്നും ജയസൂര്യ പറഞ്ഞു. കൂടാതെ ലുപ്പാ ചുപ്പി എന്ന ചിത്രം തന്നെ സംബന്ധിച്ച് ഒരു ചലഞ്ചിങ്ങായ ഒരു കഥാപാത്രമായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?