Don't Miss!
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
നടി ഇവ പവിത്രനും ഛായാഗ്രാഹകന്‍ പ്രതീഷ് വര്‍മയും വിവാഹിതരായി
മലയാള സിനിമയില്‍ മറ്റൊരു താര വിവാഹം കൂടെ. നടി ഇവ പവിത്രനും പ്രശസ്ത ഛായാഗ്രാഹകന്‍ പ്രതീഷ് എം വര്‍മയും വിവാഹിതരായി. തൃശ്ശൂരില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ സിനിമയില്‍ നിന്നുള്ള ജയറാം, പാര്‍വ്വതി ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്തു.
അന്തരിച്ച സംവിധായകന് പവിത്രന്റെ മകളാണ് ഇവ. വികെ പ്രകാശ് സംവിധാനം ചെയ്ത ദ റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മേനോന്റെ നായികയായി അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്ത കൃത്യം എന്ന ചിത്രത്തിലും മോഹന്‍ സംവിധാനം ചെയ്ത കാമ്പസ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ സ്വദേശിയാണ് പ്രതീഷ് വര്‍മ്മ. മലയാളത്തിലെ ശ്രദ്ധേയ ഛായാഗ്രാഹന്മാരില് ഒരാളായ പ്രതീഷ് വര്‍മ 2012 ല്‍ വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയത്.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത കിളിപോയി, കൊഹിനൂര്‍, ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡെയ്സ് ഓഫ് ലവ്, എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983, ലാല്‍ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികള്‍, സലാം ബാപ്പു സംവിധാനം ചെയ്ത മംഗ്ലീഷ് തുടങ്ങിയ ഒത്തിരി ചിത്രങ്ങള്‍ക്ക് പ്രതീഷ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'