Don't Miss!
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
പൃഥ്വിരാജിന്റെ അമ്മ വേഷം വേണ്ടന്ന് വച്ചു, സിനിമയില്‍ നിന്ന് അകലം പാലിച്ചതിന്റെ കാരണം
ഒരിടവേളയ്ക്ക് ശേഷം നടി ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു തിര. ചിത്രത്തില്‍ ശോഭന അവതരിപ്പിച്ച ഡോ. രോഹിണി പ്രണവ് എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 2013-ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനായിരുന്നു.
എന്നാല്‍ തിരയ്ക്ക് ശേഷം പുതിയ ചിത്രങ്ങള്‍ വന്നുവെങ്കിലും ശോഭന അഭിനയിക്കാന്‍ തയ്യാറായില്ല. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാടഎന്ന ചിത്രത്തില്‍ പൃഥ്വിയുടെ അമ്മ വേഷം അവതരിപ്പിക്കാന്‍ ശോഭനയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞാണ് ചിത്രത്തില്‍ നിന്ന് ശോഭന പിന്മാറിയത്.
തിരിച്ച് വരവില്‍ നടിയെ തേടിയെത്തിയ കഥാപാത്രങ്ങളില്‍ കൂടുതലും അമ്മ വേഷങ്ങളായിരുന്നുവേത്ര. അതില്‍ തൃപ്തയാകാത്തതാണ് നടി പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കാത്തതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം തന്നെ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് നടി ശോഭന പറയുന്നു.
തിരക്കഥയുമായി നിര്‍മാതാക്കള്‍ തന്നെ സമീപിക്കാറുണ്ട്. പക്ഷേ തിരക്ക് പിടിച്ച് ഒരു പുതിയ പ്രോജക്ടുകള്‍ എടുക്കുന്നില്ലെന്നും നടി പറയുന്നു. ഡാന്‍സ് സ്കൂളിന്റെ തിരക്കായതിനാലാണ് സിനിമയില്‍ നിന്ന് ചെറിയ അകലം പാലിച്ചതെന്നും നടി ശോഭന പറഞ്ഞു.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്