Don't Miss!
- News അരുണാചൽ പ്രദേശിലും സിക്കിമിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ജനവിധിയിൽ കണ്ണുംനട്ട് ബിജെപി, ആരെ തുണയ്ക്കും?
- Sports IPL 2024: ഇവര്‍ തമ്മിലോ പിണക്കം? കെട്ടിപ്പിടിച്ച് വിജയം ആഘോഷിച്ച് രോഹിത്തും പാണ്ഡ്യയും
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ജീവിതത്തില്‍ താന്‍ നേരിട്ട ഏറ്റവും വലിയ വേദനയെ കുറിച്ച് നടി ഉര്‍വശി
1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ഉര്‍വശി. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിര്‍മ്മാണത്തിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട്.
1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ഉര്‍വശി. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിര്‍മ്മാണത്തിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതും നിര്‍മ്മിച്ചതും ഉര്‍വശിയായിരുന്നു.
മനോജ് കെ ജയനുമായുള്ള വിവാഹ ശേഷം അഭിനയജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത നടി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. പിന്നീട് ചെയ്തതൊക്കെയും അമ്മ വേഷങ്ങളായിരുന്നു. അമ്മ വേഷങ്ങള്‍ ചെയ്യാന്‍ നടിയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.
Read Also: മോഹന്‍ലാലും ഉര്‍വശിയും മുതല്‍ പ്രേക്ഷകരെ ഞെട്ടിച്ച അവിഹിത ബന്ധങ്ങള്‍!
അടുത്തിടെ ഉര്‍വശി ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വേദനയെ കുറിച്ച് പറയുകയുണ്ടായി. മനോജ് കെ ജയനുമായുള്ള വിവാഹമോചനമോ സിനിമയില്‍ നിന്നുണ്ടായ അനുഭവമോ ഒന്നുമായിരുന്നില്ല അതെന്ന് ഉര്‍വശി.
അനിയന്റെ മരണം
17ാം വയസിലാണ് അനിയന്റെ മരണം. മറ്റെന്തിനാക്കാളും തന്നെ തളര്‍ത്തിയ സംഭവമായിരുന്നു അതെന്ന് ഉര്‍വശി പറയുന്നു. വീട്ടിലെ ഇളയകുട്ടി ആയതുക്കൊണ്ട് തന്നെ അവന് മകനെ പോലെ ആയിരുന്നുവെന്നും അവന് ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും ഉര്‍വശി പറഞ്ഞു.
അവന്റെ സുഹൃത്തുക്കളും
എന്തെങ്കിലും കാര്യമായി പ്രശ്നം ഉണ്ടാകും. അവന്റെ കൂട്ടത്തിലുണ്ടായിരുന്ന പിള്ളേരും ആത്മഹത്യ ചെയ്തിരുന്നു. എന്തായിരുന്നുവെങ്കിലും പറഞ്ഞിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് അത് പരിഹരിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു.
തൊണ്ണൂറുകളിലെ തിളക്കം
80കളിലും 90കളിലും മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് ഉര്‍വശി. 1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെ നടി അഭിനയരംഗത്ത് എത്തി. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത നടി ഉര്‍വശി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തി.
വിവാദം
ചാനല്‍ പരിപാടിയ്ക്കിടെ മോശമായി പെരുമാറി എന്ന പേരില്‍ നടി അടുത്തിടെ വിവാദത്തില്‍പ്പെട്ടിരുന്നു. പരിപാടിയ്ക്കിടെ സംസ്കാര ശൂന്യനായി പെരുമാറി എന്ന പരിപാടിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് നടിയോട് വിശദീകരണം തേടിയിരുന്നു.
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?