Don't Miss!
- Lifestyle ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- Sports IPL 2024: 20ാം ഓവര്‍ എന്തുകൊണ്ട് യഷിന് നല്കി? രാഹുല്‍ ധോണിയെ സഹായിച്ചു! തെളിവ് ഇതാ
- News എംഎല്‍എമാരടക്കം ഒരാള്‍ പോലും വോട്ട് ചെയ്യാതെ നാഗാലാന്‍ഡിലെ 6 ജില്ലകള്‍..! കാരണമിത്
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഫേസ്ബുക്കിലൂടെ അമല പോള്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചത് ഇതിന് വേണ്ടിയോ?
നെറ്റ് ന്യൂട്രാലിറ്റി ക്യാന്പയിന് ചലച്ചിത്ര താരം അമല പോളിന്റെ പിന്തുണ. നെറ്റ് ന്യൂട്രാലിറ്റിയ്ക്ക് വേണ്ടി ഒട്ടേറെ സെലിബ്രിറ്റികളാണ് രംഗത്തെത്തിയിരുന്നത്. ഇക്കൂട്ടത്തിലേയ്ക്കാണ് തെന്നിന്ത്യന്‍ താരമായ അമലപോളും എത്തിയിരിയ്ക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അമല ഇക്കാര്യം പറഞ്ഞത്.
ഫ്രീ വിര്‍ച്വല്‍ വേള്‍ഡ് എല്ലാവരുടേയും അവകാശമാണെന്നും ഇന്റര്‍നെറ്റ് കുത്തകവത്ക്കരിയ്ക്കുന്നതിനെതിരെ ഒത്തുചേരണമെന്നും അമല ഫേസ്ബുക്കിലൂടെ തന്റെ ആരാധകരോട് പറയുന്നു.
ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിയ്ക്കണമെന്നുള്ളത് യാതൊരു സാഹചര്യത്തിലും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ നിയന്ത്രിയ്ക്കാന്‍ പാടില്ല എന്നതാണ് നെറ്റ് ന്യൂട്രാലിറ്റി എന്നത് കൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിയ്ക്കുന്നത്. ഇതിനാണ് അമലപോള്‍ പിന്തുണ നല്‍കുന്നത്. സ്വാതന്ത്ര്യവും തുല്യവുമായ ഇന്റര്‍നെറ്റിന് വേണ്ടിയുള്ള ആശയം-നെറ്റ് ന്യൂട്രാലിറ്റി ലോകം മുഴുവന്‍ പടര്‍ന്നതാണ്.
ഇന്റര്‍നെറ്റ് ആപ്ളിക്കേഷനുകളും സേവനങ്ങളും എങ്ങനെ നിയന്ത്രിയ്ക്കണമെന്ന് ഉപയോക്താക്കളില്‍ നിന്നും സേവന ദാതാക്കളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞ് കൊണ്ട് ട്രായ് പേപ്പര്‍ പുറപ്പെടുവിച്ചിരുന്നു . ഇതോടെയാണ് നെറ്റ് ന്യൂട്രാലിറ്റി സംരക്ഷിയ്ക്കുന്നതിന് വേണ്ടി താരങ്ങള്‍ ഉള്‍പ്പടെ രംഗത്തെത്തിയത് .
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു