Don't Miss!
- Sports IPL 2024: സഞ്ജുവും റിഷഭും നേര്‍ക്കുനേര്‍, തോറ്റ ക്ഷീണത്തില്‍ ഡല്‍ഹി- ടോസ് 7 മണിക്ക്
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Automobiles മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
- Lifestyle നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
ബാവുട്ടി ഡ്രൈവര്‍ സീറ്റില്‍
ജീവതത്തെ രണ്ടുതരത്തില്‍ നോക്കിക്കാണുന്ന രണ്ട് കഥാപാത്രങ്ങളിലൂടെയാണ് 'ബാവുട്ടിയുടെ നാമത്തിലി'ന്റെ കഥ വികസിക്കുന്നത് ബാവുട്ടി എന്ന െ്രെഡവറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഭാരങ്ങളില്ലാത്ത മനസ്സിനുടമയാണയാള്‍. പണത്തിന്റെ പിരിമുറക്കങ്ങള്‍ അയാളെ അലട്ടുന്നില്ല.
എന്നാല്‍, ബാവുട്ടിയുടെ മുതലാളിയായ സേതുമാധവന്റെ ഓരോ ദിവസവും പണത്തിന്റെ സമ്മര്‍ദത്തിനടിപ്പെട്ടാണ് കടന്നുപോകുന്നത്. ഇവിടെ ജീവിതത്തോടുള്ള രണ്ട് കാഴ്ചകള്‍ സംഭവിക്കുന്നു. ശങ്കര്‍ രാമകൃഷ്ണനാണ് സേതുമാധവനെ അവതരിപ്പിക്കുന്നത്. നേരത്തെ സേതുമാധവനെ കഥാപാത്രത്തെ അവതരിപ്പിയ്ക്കുമെന്ന് അറിയിച്ചിരുന്ന അനൂപ് മേനോന് ചിത്രത്തില്‍ അതിഥി കഥാപാത്രമായെത്തുമെന്നാണ് അറിയുന്നത്.
കാവ്യമാധവന്, ഹരിശ്രീ അശോകന്, റിമ കല്ലിങ്ങല്‍, രമ്യ നമ്പീശന്, വി.കെ. ശ്രീരാമന് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഷഹബാസ് അമന് സംഗീതം പകരുന്നു. മനോജ് പിള്ളയാണ് ക്യാമറ. സേതു മണ്ണാര്‍ക്കാട് പ്രൊഡക്ഷന്‍ കണ്ട്രോളര്.
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'