Don't Miss!
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Lifestyle പടവലങ്ങയുണ്ടോ നിലക്കടലയോ : രണ്ടും ചേര്‍ത്ത് കിടിലന്‍ ടേസ്റ്റില്‍ തോരന്‍
- Automobiles അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മലയാള സിനിമ കബോഡിസ്കേപ് പുറത്തിറങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?
പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന് ശേഷം ജയന് ചെറിയാന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബോഡിസ്കേപ്. ശരീരം, ലൈംഗീകത, ആക്ടിവിസം എന്നിവയെ സമകാലീന രാഷ്ട്രീയവുമായി ബന്ധപ്പെടുത്തുന്ന ചിത്രം. പോയ വര്‍ഷം കേരളത്തില്‍ അരങ്ങേറിയ ചുംബന സമരം, നില്പ് സമരം തുടങ്ങി സ്ത്രീകള്‍ തൊഴില്‍ സ്ഥലങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
എന്നാല്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. റിവൈസ് കമ്മിറ്റിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്കാന് കഴിയില്ലന്ന് പറഞ്ഞ് സംവിധായകന് കത്ത് അയച്ചത്.
മലയാള സിനിമ കബോഡിസ്കേപ് പുറത്തിറങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?
ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചുകൊണ്ട് റിവൈസ് കമ്മിറ്റി സംവിധായകന് അയച്ച കത്ത്.
മലയാള സിനിമ കബോഡിസ്കേപ് പുറത്തിറങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?
ഹിന്ദു മതവിശ്വാസത്തെ എതിര്‍ക്കുന്നു, ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുക, സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം, സ്വര്‍വര്‍ഗ്ഗ ലൈംഗികത എന്നിവ അമിതമായി ചിത്രീകരിക്കുന്നതാണ് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ ബോര്‍ഡ് കാരണമായി പറയുന്നത്.
മലയാള സിനിമ കബോഡിസ്കേപ് പുറത്തിറങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?
നിലമ്പൂര്‍ ആയിഷ, അശ്വിന് മാത്യൂ, ജയപ്രകാശ് കുളൂര്‍, അരുന്ധതി, സരിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാള സിനിമ കബോഡിസ്കേപ് പുറത്തിറങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?
ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..