Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മോഹന്‍ലാലിനു വേണ്ടി സംസാരിച്ചവര്‍
തന്റെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹന്‍ലാലിനെ ആളുകള്‍ വിമര്‍ശിക്കുന്നത് അധികനേരമൊന്നും കണ്ടിരിക്കാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞില്ല. ലാലിസത്തിന്റെ പേരില്‍ കേരളം മോഹന്‍ലാലിനെ പലകോണില്‍ നിന്നും ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മമ്മൂട്ടി ഒരു പ്രത്യേക പത്ര സമ്മേളനം വിളിച്ചു ചേര്‍ത്ത് ലാലിന് വേണ്ടി സംസാരിച്ചു. എല്ലാ പിന്തുണയും അറിയിച്ചു.
അല്ലെങ്കിലും ഒരു പരിപാടി വിജയ്ക്കുന്നതും തോല്ക്കുന്നതും സര്‍വ്വ സാധാരണമാണ്. അതിന്റെ പേരില്‍ ലോകം ആരാദിക്കുന്ന ഒരാളെ ഇങ്ങനെ ആക്രോശിക്കാന്‍ പാടുണ്ടോ. ലാലിനെയും ലാലിസത്തെയും വിമര്‍ശിച്ച് വിനയനെയും ഡോക്ടര്‍ ബിജുവിനെയും പോലുള്ള ചിലര്‍ തലപൊക്കിയെങ്കിലും മോഹന്‍ലാലിനെ ഇരുകൈകളും ചേര്‍ത്ത് പിടിച്ചു പിന്താങ്ങാനും ഇന്റസ്ട്രിയില്‍ ചിലരുണ്ട്. അവരാരൊക്കെയാണെന്ന് പറയാം.
മോഹന്‍ലാലിനു വേണ്ടി സംസാരിച്ചവര്‍
ഫാന്‍സുകാര്‍ തമ്മില്‍ ലാലിന്റെയും മമ്മൂട്ടിയുടെയും പേരില്‍ തല്ലുകൂടുമായിരിക്കും. എന്നാല്‍ മോഹന്‍ലാലും മമ്മൂട്ടിയും എന്നും ഉറ്റ സുഹൃത്തുക്കളാണ്. മോഹന്‍ലാല്‍ നമ്മുടെ അഭിമാനമാണെന്നും അനാവശ്യ ആരോപണങ്ങളുണ്ടാക്കി അദ്ദേഹത്തെ ആരോപണവിധേയനാക്കരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.
മോഹന്‍ലാലിനു വേണ്ടി സംസാരിച്ചവര്‍
ലാലിസത്തിന്റെ പേരില്‍ മലയാളത്തിലെ വലിയൊരു നടനെ വിമര്‍ശിക്കുന്നത് തെറ്റാണെന്നാണ് ജോയ് മാത്യു പറയുന്നത്. ലാലിസം മോഹന്‍ലാല്‍ എന്ന നടന്റെ പരാജയമായി എണ്ണുന്നത് മലയാളിയുടെ വികൃത മനസ്സിന്റെ പ്രതിഫലനമാണെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിനു വേണ്ടി സംസാരിച്ചവര്‍
ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാലിനെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അരുത് എന്ന് പറഞ്ഞ് ബി ഉണ്ണികൃഷ്ണന് രംഗത്തെത്തിയിരുന്നു.
മോഹന്‍ലാലിനു വേണ്ടി സംസാരിച്ചവര്‍
ജോയ് മാത്യു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വലിയൊരു കുറിപ്പ് ഷെയര്‍ ചെയ്താണ് ലാല്‍ജോസ് തന്റെ പിന്തുണ അറിയിച്ചത്.
മോഹന്‍ലാലിനു വേണ്ടി സംസാരിച്ചവര്‍
ബി ഉണ്ണികൃഷണനെ പോലെ വിവാദം തുടങ്ങിപ്പോള്‍ തന്നെ ലാലിനുള്ള പിന്തുണയുമായി മേജര്‍ രവിയും രംഗത്തെത്തിയിരുന്നു.
മോഹന്‍ലാലിനു വേണ്ടി സംസാരിച്ചവര്‍
ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ നടി മീരനന്ദനും രംഗത്തെത്തി. മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ 36 വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് നല്കിയ സംഭാവനകളെ നാമെങ്ങനെ മറക്കും എന്നാണ് മീരയുടെ ചോദ്യം
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!