Don't Miss!
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Sports IPL 2024: മുംബൈ ജയിച്ചേനെ, രക്ഷിച്ചത് കമ്മിന്‍സ്! കിടു ക്യാപ്റ്റന്‍സി; കളി മാറ്റിയ തന്ത്രമിതാ
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
'കാഞ്ചനമാല ആളെ ഇളക്കിവിട്ടപ്പോള്‍ മരണത്തെ കുറിച്ച് ചിന്തിച്ചു, പൃഥ്വിയാണ് രക്ഷിച്ചത്'
പൃഥ്വിരാജ് കാരണമാണ് എന്ന് നിന്റെ മൊയ്തീന് എന്ന തന്റെ സ്വപ്ന ചിത്രം യാഥാര്‍ത്ഥ്യമായതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ആര് എസ് വിമല്‍. ഏഷ്യനെറ്റിന്റെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സ്വീകരിച്ച് സംസാരിക്കവെ വിമല്‍ വികാരധീരനായി വിളിച്ചു പറഞ്ഞു, പ്രിയപ്പെട്ട രാജു നിങ്ങള്‍ തന്നതാണ് ഈ ജീവിതം.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് കാഞ്ചനമാല ആളെ ഇളക്കി വിട്ടപ്പോള്‍ ഒരുപാട് വേദന അനുഭവിച്ചിരുന്നു എന്നും മരണത്തെ കുറിച്ച് ചിന്തിച്ചിരുന്നു എന്നും ആര്‍എസ് വിമല്‍ പറയുന്നു. വിമലിന്റെ വാക്കുകളിലൂടെ, തുടര്‍ന്ന് വായിക്കൂ...
'കാഞ്ചനമാല ആളെ ഇളക്കിവിട്ടപ്പോള്‍ മരണത്തെ കുറിച്ച് ചിന്തിച്ചു, പൃഥ്വിയാണ് രക്ഷിച്ചത്'
ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററി ഒരു പഴയ ലെനോവയുടെ ലാപ്ടോപ്പിലാക്കി പൃഥ്വിരാജിനെ കാണാന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയി. രാവിലെ മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ നിന്നിട്ടും സംസാരിക്കാന്‍ പറ്റിയില്ല. പിറ്റേദിവസം അതേ ലൊക്കേഷനില്‍ ചെന്നു. അങ്ങനെ പലതവണ അവിടെ പോയെങ്കിലും പൃഥ്വിരാജിനോട് കാര്യങ്ങള്‍ പറയാനോ ഡോക്യുമെന്ററി കാണിക്കാനോ സാധിച്ചില്ല.
'കാഞ്ചനമാല ആളെ ഇളക്കിവിട്ടപ്പോള്‍ മരണത്തെ കുറിച്ച് ചിന്തിച്ചു, പൃഥ്വിയാണ് രക്ഷിച്ചത്'
അതിനുശേഷം മെമ്മറീസ് എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി. അവിടെവച്ചാണ് പൃഥ്വിരാജ് ഡോക്യുമെന്ററി കാണുന്നത്. സിനിമയാക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഡേറ്റ് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു.
'കാഞ്ചനമാല ആളെ ഇളക്കിവിട്ടപ്പോള്‍ മരണത്തെ കുറിച്ച് ചിന്തിച്ചു, പൃഥ്വിയാണ് രക്ഷിച്ചത്'
പിന്നീടുള്ള നീക്കങ്ങള്‍ വളരെ വേഗത്തിലായിരുന്നു. സിനിമ യാഥാര്‍ത്ഥ്യമാകാനുള്ള കാരണം തന്നെ രാജുവാണെന്ന് വിമല്‍ പറയുന്നു
'കാഞ്ചനമാല ആളെ ഇളക്കിവിട്ടപ്പോള്‍ മരണത്തെ കുറിച്ച് ചിന്തിച്ചു, പൃഥ്വിയാണ് രക്ഷിച്ചത്'
സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഒരുവശത്തുകൂടെ കാഞ്ചനമാല ആളുകളെ ഇളക്കിവിടുന്നു. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഭീകരമായ വേദനകള്‍ അനുഭവിച്ചു.
'കാഞ്ചനമാല ആളെ ഇളക്കിവിട്ടപ്പോള്‍ മരണത്തെ കുറിച്ച് ചിന്തിച്ചു, പൃഥ്വിയാണ് രക്ഷിച്ചത്'
പടം നിന്നുപോകുമെന്ന അവസ്ഥയില്‍ പൃഥ്വിരാജിനെ വിളിച്ചു, ഞാന്‍ മരിച്ചാലും എന്റെ മരണം കൊണ്ടുപോലും ഈ സിനിമ പുറത്തിറക്കണം. സിനിമ പുറത്തിറക്കാന്‍ നിങ്ങള്‍ മരിക്കുകയൊന്നും വേണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. പ്രിയപ്പെട്ട രാജു നിങ്ങള്‍ തന്ന ജീവിതമാണിത്... സംവിധായകന് ആര്.എസ്. വിമല്‍ വളരെ വികാരധീരനായി വിളിച്ചു പറഞ്ഞു.
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്