Don't Miss!
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
എന്റെ കല്യാണം കഴിഞ്ഞുവെന്ന് എനിക്ക് തോന്നുന്നില്ല; അമല പോള്‍
വെള്ളിത്തിരയില്‍ മിന്നിക്കയറുമ്പോഴാണ് അമല പോളും തമിഴ് സംവിധായകന് വിജയ് യും തമ്മില്‍ വിവാഹിതരാകുന്നത്. എന്നാല്‍ വിവാഹ ജീവിതം ഒരിക്കലും അമലയെന്ന നടിയെ ഒരു തരത്തിലും ബധിച്ചിട്ടില്ല. വിവാഹ ശേഷം അഭിനയം നിര്‍ത്തി വീട്ടിലിരിക്കുന്ന നടിമാര്‍ക്ക് പേര്ദോഷം കേള്‍പ്പിച്ചുകൊണ്ടാണ് അമല മിലിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിതയ്.
മിലി എന്ന കഥാപാത്രമായി താന്‍ അഭിനയിക്കുകയായിരുന്നില്ലെന്നും ജീവിക്കുകയാണെന്നുമാണ് അമല പോള്‍ പറയുന്നത്. വിവാഹ ശേഷമാണ് അമലയുടെ വേലയില്ലാ പട്ടധാരി, നിമര്‍ന്തു നില്, മിലി എന്നീ ചിത്രങ്ങള്‍ റിലീസായത്. ലൈല ഓ ലൈല എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളിലെത്തിയത് വിവാഹ ശേഷമാണ്. ഇപ്പോള്‍ ജാഡ പൈ കപ്രിഞ്ജു എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു.
വിവാഹത്തിനു ശേഷം ജീവിതത്തെയും സിനിമയെയും എങ്ങിനെ കാണുന്നു എന്ന് ചോദിക്കുമ്പോള്‍ അമല പോള്‍ പറയും, എനിക്ക് വിവാഹം കഴിഞ്ഞതായി തോന്നുന്നതേയില്ലെന്ന്. വിജയ് അത്രയേറെ പിന്തുണ നല്കുന്നു.
സത്യത്തില്‍ എനിക്ക് വിവാഹം കഴിഞ്ഞതായി പോലും തോന്നുന്നില്ല. വിജയ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ആ സുഹൃത്തിനെ എന്റെ ജീവിത പങ്കാളിയായി കിട്ടിയത് വലിയ ഭാഗ്യം. കല്യാണം എന്നെ മാറ്റിയിട്ടേയില്ല. ഞാന്‍ എന്താണോ അതാവാന്‍ എന്നെ അനുവദിയ്ക്കുന്ന ആളാണ് വിജയ്- അമല പോള്‍ പറഞ്ഞു.
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍