Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അതങ്ങനെ സംഭവിച്ചു പോയതാണ്
ഇടിവെട്ട് തിരക്കഥകളുടെ കര്‍ത്താവെന്നാണ് ഓം ശാന്തി ഓശാന എന്ന ചിത്രം തിയേറ്ററിലെത്തുവന്നതുവരെ രണ്‍ജി പണിക്കര്‍ക്ക് നല്കിയ വിശേഷണം. എന്നാല്‍ തിരക്കഥയ്ക്കൊപ്പം അതിനും മുകളില്‍ അഭിനയിക്കാനും കഴിയുമെന്ന് ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ രണ്‍ജി തെളിയിച്ചു.
സ്ഥലത്തെ പ്രഥാന പയ്യന്‍സ്, ഏകലവ്യന്, മാഫിയ, കമ്മീഷ്ണര്‍ എന്ന തന്റെ ചിത്രങ്ങളില്‍ മാത്രം ചെറുതായി മുഖം കാണിച്ച രണ്‍ജി പണിക്കര്‍, പകിട എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണമായും അഭിനയ രംഗത്തേക്ക് എത്തിയത്.
തുടര്‍ന്ന് ഓം ശാന്തി ഓശാന, മുന്നറിയിപ്പ്, ഞാന്‍, പിക്കറ്റ് 43, എന്നും എപ്പോഴും തുടങ്ങിയ ചിത്രത്തിലൂടെ അഭിനയത്തിലെ തന്റെ മികവ് രണ്‍ജി പണിക്കര്‍ തെളിയിച്ചു. അതില്‍ ഓം ശാന്തി ഓശാന യിലെ നായികയുടെ അച്ഛനും, എന്നും എപ്പോഴും എന്ന ചിത്രത്തിലെ പലിശക്കാരും മികച്ച ഹാസ്യവേഷമായിരുന്നു.
എന്നാല്‍ തനിയ്ക്ക് ഹാസ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞത്. അത് അങ്ങനെ സംഭവിച്ചു പോയതാണത്രെ.
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ