Don't Miss!
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അമ്മയാകുന്നതില്‍ മിയയ്ക്കും പ്രശ്നമില്ല
ഇപ്പോഴുള്ള നായികമാര്‍ കഥാപാത്രത്തിനാണ് പ്രധാന്യം നല്‍കുന്നതെന്ന് തോന്നുന്നു. അഭിനയിക്കാന്‍ സാധ്യതകളുണ്ടെങ്കില്‍ ഏത് തരം മേക്കപ്പിനും, ഏത് വേഷത്തിനും നടിമാര്‍ തയ്യാറാണ്. പ്രത്യേകിച്ച് മലയാളത്തിന്. കഥാപാത്രത്തിനും സിനിമയ്ക്കും മാത്രമാണ് പ്രധാന്യം.
അഭിനയിക്കാന്‍ സാധ്യതകളുണ്ടെങ്കില്‍ അമ്മ വേഷം ചെയ്യുന്നതില്‍ മടിയില്ലെന്ന് പറഞ്ഞ നടിമാരുടെ കൂട്ടത്തിവേക്കിതാ ഒരു 23 കാരികൂടെ, മിയ ജോര്‍ജ്. അമ്മ വേഷങ്ങള്‍ ചെയ്യുന്നതില്‍ ഒരു പ്രയാസവുമില്ലെന്ന് മിയ അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
കെ എന്‍ ശശിധരന് സംവിധാനം ചെയ്യുന്ന 'നയന' എന്ന ചിത്രത്തില്‍ മിയ ഏഴ് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായാണ് എത്തുന്നത്. നയന എന്ന ഏഴുവയസ്സുകാരിയുടെ അമ്മയാണ് ശ്വേത(മിയ). നയനയ്ക്ക് റിട്ടേയര് ഐഎഎസ് ഓഫീസറായ കമല്‍ സ്വരൂപിനോട് തോന്നുന്ന അടുപ്പമാണ് കഥ.
ബോളിവുഡ് നടന് അനുപം ഖേറാണ് ചിത്രത്തില്‍ കമല്‍ സ്വരൂപായി എത്തുന്നത്. 'അഞ്ചു സുന്ദരികളിലൂ'ടെ ശ്രദ്ധേയായ ബേബി അനിഖയാണ് നയന എന്ന കഥാപാത്രമായി എത്തുന്നത്.
പക്വതയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നും ചിത്രത്തിന്റെ കഥ ഇത്തരമൊരു കഥാപാത്രത്തെ ആവശ്യപ്പെടുന്നു എന്നും മിയ ജോര്‍ജ് പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തിലെന്നപോലെയാണ് കഥ നടക്കുന്നത്. ഒരു സ്ത്രീപക്ഷ സിനിമകൂടെയാണ് നയന.
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'