Don't Miss!
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
'മമ്മൂട്ടിയെ നായകനാക്കി സിനിമ എടുക്കുന്നത് വെല്ലുവിളിയാണ്'
മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഭാസ്കര്‍ ദ റാസ്ക്കല്‍. ആദ്യ ചിത്രമായ ഹിറ്റ്ലര്‍ പോലെ, പിന്നെ ചെയ്ത ക്രോണിക് ബാച്ചിലര്‍ പോലെ ഭാസ്കര്‍ ദ റാസ്കലിനെയും പ്രേക്ഷകര്‍ക്കിടയില്‍ വിജയകരമായി എത്തിക്കാന്‍ സിദ്ദിഖ് എന്ന സംവിധായകന് സാധിച്ചു.
ഭാസ്കര്‍ ദ റാസ്ക്കല്‍ എന്ന ചിത്രത്തില്‍ എന്തുകൊണ്ട് മമ്മൂട്ടി എന്ന് ചോദിച്ചാല്‍ ആ കഥാപാത്രത്തെ മമ്മൂട്ടിയ്ക്കല്ലാതെ മറ്റൊരാള്‍ക്ക് ചെയ്യാന്‍ സാധിക്കില്ലെന്നായിരിക്കും സിദ്ദിഖിന്റെ പ്രതികരണം. ഹിറ്റ്ലര്‍ മാധവന് കുട്ടിയാകാന്‍ മമ്മൂട്ടിയ്ക്ക് മാത്രമേ കഴിയുകയുള്ളൂ എങ്കില്‍, ക്രോണിക് ബാച്ചിലറിലെ സത്യപ്രതാപിനെ മമ്മൂട്ടിയ്ക്ക് മാത്രമേ ചെയ്യാന്‍ കഴിയുള്ളൂവെങ്കില്‍ തീര്‍ച്ചായയും ഭാസ്കര്‍ ദ റാസ്ക്കലിലെ റാസ്ക്കല്‍ ഭാസ്ക്കറിനെ കൈകാര്യം ചെയ്യാനും മമ്മൂട്ടിയ്ക്ക് പകരം മറ്റൊരാളില്ല.
മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുക എന്നത് വെല്ലുവിളിയാണെന്നാണ് സിദ്ദിഖ് പറയുന്നത്. മറ്റൊന്നും കൊണ്ടല്ല, മമ്മൂട്ടിയ്ക്ക് അനിയോജ്യമായ ഒരു കഥ കണ്ടെത്തുക എന്നതാണത്രെ പ്രധാന്യം
എന്തെന്നാല്‍ അത്രത്തോളം കഥാപാത്രങ്ങള്‍ മമ്മൂട്ടി ചെയ്തു കഴിഞ്ഞു. ഇനി എന്ത് കഥാപാത്രം കൊടുക്കും എന്ന കാര്യം തന്നെയാണ് വെല്ലുവിളി. എന്നാല്‍ ഭാസ്കര്‍ ദ റാസ്ക്കല്‍ ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ തന്റെ മനസ്സില്‍ മമ്മൂട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് സിദ്ദിഖ് പറയുന്നു. സിനിമ ചെയ്തു തുടങ്ങിയപ്പോള്‍ മനസ്സിലായി ഇത്രയധികം കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ഇനിയും ഒരുപാടുണ്ടെന്ന്- സിദ്ദിഖ് പറഞ്ഞു.
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി