Don't Miss!
- Automobiles സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- News 'തൃശൂരിൽ ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു, പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും'; ടിഎൻ പ്രതാപൻ
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കുഞ്ചാക്കോ വികാരാധീനനായി ; ഷൂട്ടിങ് നിര്‍ത്തി
സിനിമയും ജീവിതവും രണ്ടാണെന്ന് പറയുമെങ്കിലും ചില ജീവിതമുഹൂര്‍ത്തങ്ങള്‍ ചലച്ചിത്രരംഗങ്ങളെപ്പോലും വെല്ലുന്നതാണ്. അതുകൊണ്ടുതന്നെ കഥാപാത്രത്തോട് ഇഴുകിച്ചേരുമ്പോള്‍ അഭിനേതാക്കള്‍ സ്വയംമറന്നുപോകുന്നത് സ്വാഭാവികം. ഈയ്യിടെ കുഞ്ചാക്കോ ബോബന് അഭിനയത്തിനിടെ വികാരാധീനനായതിനാല്‍ സംവിധായകന് കുറച്ചുസമയത്തേക്ക് ഷൂട്ടിങ് നിര്‍ത്തിവയ്ക്കേണ്ടിവന്നു.
ഡോ. ബിജുവിന്റെ 'വലിയ ചിറകുളള പക്ഷികള്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ദുരിതബാധിതരില്‍ പലരെയും ചിത്രീകരിക്കുന്നത് ദു:ഖകരമാണ്. ഇത്തരത്തിലുളള ഷൂട്ടിങ് കുഞ്ചാക്കോ ബോബനെ ശരിക്കും വേദനിപ്പിച്ചു.
'' വളരെ അപൂര്‍വ്വമായി മാത്രമെ ഇത്തരത്തിലുളള നിമിഷങ്ങള്‍ സിനിമാ ചിത്രീകരണത്തിനിടയില്‍ സംഭവിക്കാറുളളൂ. വളരെ പെട്ടെന്ന് വികാരാധീനനാകുന്ന വ്യക്തിയാണ് കുഞ്ചാക്കോ. അദ്ദേഹത്തിന് വിഷമം നിയന്ത്രിക്കാനായില്ല. അതിനാല്‍ കുറച്ചുനേരത്തേക്ക് ചിത്രീകരണം മാറ്റിവയ്ക്കേണ്ടിവന്നു. '' -ഡോ. ബിജു പറഞ്ഞു.
ഒരു ഫോട്ടോഗ്രാഫറുടെ കാഴ്ചപ്പാടുകളിലൂടെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം ചിത്രീകരിക്കുന്ന സിനിമയാണ് 'വലിയ ചിറകുളള പക്ഷികള്‍.' കാലവര്‍ഷം, വസന്തം, ഗ്രീഷ്മം, ശിശിരം തുടങ്ങി നാല് ഋതുഭേദങ്ങളിലൂടെയാണ് ചിത്രം പൂര്‍ത്തിയാക്കുക.
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!