Don't Miss!
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
രാജാവിന്റെ മകനിലെ 2255, രാമച്ചന്റെ പാട്ട് മാത്രമല്ല നമ്പറും സ്വന്തമാക്കി മീനാക്ഷി!!
മോഹന്‍ലാലിന്റെ നമ്പര്‍ സ്വന്തമാക്കിയ കാര്യം മീനാക്ഷി തന്നെയാണ് ഫേസ് ബുക്കിലൂടെ ആരാധകരെ അറിയിച്ചിട്ടുള്ളത്.
അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ ഫാത്തിമയേയും എന്നോ ഞാനെന്രെ എന്ന ഗാനവും മറക്കാനിടയില്ല. ഈ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കൊച്ചു മിടുക്കി ഒപ്പത്തില്‍ മോഹന്‍ലാലിനോടൊപ്പവും അഭിനയിച്ചു. പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിലും മീനാക്ഷി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മോഹന്‍ലാലിന്റെ കൂടെ മുഴുനീള വേഷത്തില്‍ പ്രത്യക്ഷപ്പെട്ട മീനാക്ഷി ഈ ചിത്രതത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനത്തിലൂടെ കുട്ടികളുടെ പ്രിയതാരമായി മാറി. മോഹന്‍ലാലിനോടൊപ്പം തകര്‍ത്തഭിനയിച്ച മീനാക്ഷി ഇപ്പോള്‍ ഫേസ് ബുക്കിലും താരമായി മാറിയിരിക്കുകയാണ്.
മോഹന്‍ലാലിന്റെ നമ്പര്‍ സ്വന്തമാക്കിയാണ് ഇപ്പോള്‍ മീനാക്ഷി വാര്‍ത്തകളിലിടം നേടിയിട്ടുള്ളത്. രാജാവിന്റെ മകന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഇടംപിടിച്ച 2255 എന്ന നമ്പറാണ് പുതിയ വാഹനത്തിനായി മീനാക്ഷി സ്വന്തമാക്കിയത്. ഫേസ് ബുക്ക് പേജിലൂടെയാണ് മോഹന്‍ലാലിന്റെ നമ്പര്‍ സ്വന്തമാക്കിയ കാര്യം ആരാധകരെ അറിയിച്ചിട്ടുള്ളത്.
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ