Don't Miss!
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മോഹന്‍ലാലിനെ ആരും സ്നേഹിച്ചുപോകുമെന്ന് സത്യന് അന്തിക്കാട്
'കുറുക്കന്റെ കല്യാണം' എന്ന ചിത്രത്തിലൂടെയാണ് സത്യന് അന്തിക്കാട് സിനിമാ സംവിധായകനായി അരങ്ങത്തെത്തുന്നത്. അന്ന് കൊച്ചു കൊച്ചു വേഷങ്ങള്‍ ചെയ്തിരുന്ന മോഹന്‍ലാലിന് ചിത്രത്തില്‍ ചെറിയൊരു വേഷം കിട്ടി. പക്ഷെ അവിടെ നിന്ന് ഒരു വലിയ ബന്ധം തുടങ്ങുകയിയിരുന്നു. പിന്നീട് മോഹന്‍ലാലും സത്യന് അന്തിക്കാടും ഒന്നിച്ചുണ്ടാക്കിയ ഹിറ്റുകള്‍ക്ക് എണ്ണമില്ല.
മോഹന്‍ലാലിനെ കുറിച്ച് പറയുമ്പോള്‍ സത്യന് അന്തിക്കാട് വാചാലനാകും. എല്ലാവരെയും തന്നിലേക്ക് അടുപ്പിക്കുന്ന ഒരു കാന്തമാണ് മോഹന്‍ലാല്‍ എന്നാണ് സത്യന് അന്തിക്കാട് പറയുന്നത്. അത് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. എല്ലാവരെയും നന്നായി കെയര്‍ ചെയ്യും. സ്ത്രീകള്‍ക്ക് പ്രത്യേക ആദരവ് നല്‍കും. അങ്ങനെയുള്ള ഒരാളോട് ആര്‍ക്കാണ് ഇഷ്ടം തോന്നാത്തതെന്നാണ് സത്യന് ചോദിക്കുന്നത്.
ആരും മോഹന്‍ലാലിനെ സ്നേഹിച്ച് പോകും. ഏതൊരു ആള്‍ക്കൂട്ടത്തില്‍ നിന്നാലും സെന്റര്‍ ഓഫ് അട്രാക്ഷന് അയാളായിരിക്കും. പെരുമാറ്റത്തിലെ തല്യതയാണ് ലാലിന്റെ മറ്റൊരു പ്രത്യകതയത്രെ. സെറ്റില്‍ ലൈറ്റ് ബോയ് മുതല്‍ നിര്‍മാതാവ് വരെയുള്ളവരോട് ഒരേ പോലെയാണ് ലാല്‍ സംസാരിക്കുന്നതും പെരുമാറുന്നതും. ഒരു ചായവേണണെങ്കില്, ചായവേണം എന്നദ്ദേഹത്തിന് പറയാം, പക്ഷെ ഒരു നല്ല ചായ കൊണ്ടത്തരാമോ എന്നേ മോഹന്‍ലാല്‍ ചോദിക്കൂ. അതൊരു ആജ്ഞയായി തോന്നില്ല- സത്യന് അന്തിക്കാട് പറഞ്ഞു.
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'