Don't Miss!
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മോഹന്‍ലാല്‍ ബച്ചനെക്കാള്‍ മികച്ച നടന്: മധു
മോഹന്‍ലാലിനെ താരതമ്യപ്പെടുത്താന്‍ നടന് മധുവിനോട് പറഞ്ഞാല്‍ അദ്ദേഹം ലാലിനെ ബോളിവുഡിന്റെ ബിഗ് അമിതാബ് ബച്ചനോട് താരതമ്യം ചെയ്യും. ബച്ചന് മികച്ചൊരു നടനാണ്. പക്ഷെ വ്യത്യസ്തതയുള്ള കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാല്‍ മോഹന്‍ലാല്‍ അത്തരത്തിലുള്ള ഒരു നടനല്ലെന്ന് മധു പറയുന്നു.
ഇത്രയേറെ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്ത ഒരു നായക നടന് മറ്റൊരു ഭാഷയില്‍ ഉണ്ടെന്ന് തോന്നുന്നില്ല. ബച്ചനെക്കാള്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്തത് മോഹന്‍ലാല്‍ തന്നെയാണെന്ന് നിസംശയം പറയാം. ആ നിലയ്ക്ക് ഒരു നടനെന്ന നിലയില്‍ ലാലിന്റെ അഭിനയത്തിന് മാര്‍ക്കിടാന്‍ പറഞ്ഞാല്‍ നൂറില്‍ തൊണ്ണൂറ്റിയൊമ്പത് മാര്‍ക്കും കൊടുക്കും- മധു പറഞ്ഞു.
ലാലിനെ വ്യക്തിപരമായി അറിയുന്നതിനെക്കാള്‍ കൂടുതലറിഞ്ഞത് സിനിമകളിലൂടെയാണ്. ഹി ഈസ് ദി വണ്‍ ഓഫ് ദി ടോപ്പ്. മലയാളത്തിലെന്നല്ല, ഇന്ത്യയിലെന്നല്ല, അതിര്‍ത്തി കടന്നും ആ സ്ഥാനത്തിരിക്കാന്‍ ലാല്‍ അര്‍ഹനാണ്.
എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള നൈസര്‍ഗ്ഗികമായ കഴിവ് മോഹന്‍ലാലിനുണ്ടെങ്കിലും എല്ലാവരുമായി അങ്ങനെ അടുക്കില്ല. സൗഹൃദങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിലും ലാലിന് വല്ലാത്തൊരു വൈദഗ്ദ്ധ്യമുണ്ട്. അതുതന്നെയാണ് തന്നെയും ലാലിലേക്ക് അടുപ്പിച്ചത്. അനിയനോടുള്ള വാത്സല്യമാണ് ലാലിനോടുള്ളതെന്നും മധു പറഞ്ഞു.
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്