Don't Miss!
- Sports IPL 2024: ടീം ഒന്നാകെ ജയിക്കാന്‍ കളിച്ചു, പക്ഷെ നായകന്! ഹാര്‍ദിക്കിനെ വിമര്‍ശിച്ച് ഇര്ഫാന്
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Automobiles മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
- Lifestyle നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്
മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട് സംവിധായകന് ഫാസില്‍ 1993ല്‍ സംവിധാനം ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ പ്രശ്സത്മായ ആലമൂട്ടില്‍ തറവാട്ടില്‍ നടന്ന ഒരു ദുരന്തക്കഥയും ചിത്രത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുന്നു. മധുമുട്ടമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭഷാണവും ഒരിക്കിയത്. ചിത്രത്തെ കുറിച്ചുള്ള ഇത്തരം കാര്യങ്ങള്‍ മുമ്പേ പുറത്ത് വന്നതാണ്.
മധുമുട്ടന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ചിത്രത്തിലേക്കുള്ള കഥാപാത്രങ്ങളെ കണ്ടെത്താനാണ് ഫാസില്‍ ഏറെ പ്രയാസപ്പെട്ടതത്രേ. എന്നാല്‍ കേന്ദ്ര കഥാപാത്രം ശോഭനയെ ഫാസില്‍ ആദ്യം തന്നെ മനസില്‍ കണ്ടിരുന്നു. ചിത്രത്തില്‍ മനശാസ്ത്രഞ്ജന് സണ്ണിയുടെ വേഷം ചെയ്യാന്‍ ഒരാളെ കണ്ടത്തുക സംവിധായകൻ ഫസിലിന് ഒരു വെല്ലുവിളി കൂടിയായിരുന്നു. മോഹന്‍ലാല്‍ ഇത്തരത്തില്‍ ഒരു വേഷം ചെയ്യാന്‍ തയ്യാറുകമൊ?
ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്
ഇടവേളയ്ക്ക് ശേഷമാണ് സണ്ണി എന്ന കഥാപാത്രം വരുന്നത്. അതുക്കൊണ്ട് തന്നെ മോഹന്‍ലാല്‍ ഈ വേഷം ചെയ്യാന്‍ തയ്യാറാകുമൊ എന്ന് ഫാസിലിന് സംശയമുണ്ടായിരുന്നു. പക്ഷേ കഥ വായിച്ചതും ഉടന്‍ തന്നെ മോഹന്‍ലാല്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു.
ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്
വിനയ പ്രസാദ് അവതരിപ്പിച്ച ശ്രീദേവിയുടെ വേഷം ചെയ്യാന്‍ പലരും പരിഗണിച്ചിരുന്നു. അതിന് ശേഷമാണ് വിനയ പ്രാസാദിനെ ഫാസില്‍ കണ്ടത്തിയത്.
ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്
ചിത്രത്തില്‍ കന്നട നടന് ശ്രീധര്‍ ചെയ്ത റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് വിനീതിനെയായിരുന്നു. എന്നാല്‍ ഷൂട്ടിങ് സമയത്ത് വിനീതിന് എത്താന്‍ കഴിയാത്തതാണ് വിനീതിന് പകരം ശ്രീധറിനെ കണ്ടെത്തിയത്.
ഡോ.സണ്ണിയെ ലാല്‍ അവതരിപ്പിക്കുമോയെന്ന് സംശയമുണ്ടായിരുന്നു, മണിച്ചിത്രത്താഴിലേക്ക് മോഹന്‍ലാല്‍ വന്നത്
മധുമൂട്ടന് മണിചിത്രത്താഴിന്റെ കഥ പറയുമ്പോള്‍ മറ്റ് രണ്ട് ചിത്രങ്ങളുടെ കഥ കൂടി പറഞ്ഞിരുന്നു. അതാണ് പിന്നീട് ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തി കാവിലെ അപ്പൂപ്പന് താടികള്‍ എന്നിങ്ങനെ രണ്ട് ചിത്രങ്ങള്‍ ഉണ്ടായത്.
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ