Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ആര് പറഞ്ഞു മോഹന്‍ലാല്‍ വീണ്ടും മീശ പിരിക്കുന്നു എന്ന്?
രഞ്ജിത്ത് തിരക്കഥയെഴുതിയ ദേവാസുരം, ആറാം തമ്പുരാന്, രാവണ പ്രഭു പോലുള്ള ചിത്രങ്ങളില്‍ മോഹന്‍ലാലിന് ഒരു തമ്പുരാന് പരിവേഷമായിരുന്നു. രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നു എന്ന് കേട്ടപ്പോള്‍ ലാല്‍ ചിത്രത്തില്‍ സമാനമായ ഒരു കഥാപാത്രമായിരിക്കും ചെയ്യുക എന്നും വാര്‍ത്തകള്‍ പ്രചരിച്ചു.
മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു കള്ളക്കടത്തുകാരനായാണ് എത്തുന്നത്, വീണ്ടും മീശ പിരിയ്ക്കുന്നു എന്നൊക്കെയായിരുന്നു ലോഹം എന്ന രഞ്ജിത്ത്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ പുതിയ ചിത്രത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍.
എന്നാല്‍ അതൊന്നുമല്ല സത്യമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ലാല്‍ വളരെ സാധാരണക്കാരനായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. രാജു എന്ന് പേരുള്ള ഒരു കാര്‍ ഡ്രൈവര്‍.
ജയന്തി എന്ന് പേരുള്ള ഒരു യുവതി രാജുവിന്റെ കാറില്‍ കയറുന്നതോടുകൂടെയാണ് കഥ ആരംഭിയ്ക്കുന്നത്. തുടര്‍ന്നുള്ള സംഭവമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. രാജുവായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ജയന്തിയെ അവതരിപ്പിയ്ക്കുന്നത് ആന്‍ഡ്രിയയാണ്.
കോഴിക്കോട്, കൊച്ചി, ദുബായി എന്നിവിടങ്ങളില്‍ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കുക. രഞ്ജിത്ത് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി പല്ലിറുമ്മി; ആ സംവിധായകന് ആദ്യമായി ദേഷ്യപ്പെടുന്നത് കണ്ടു: ശ്രീദേവി