Don't Miss!
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Sports IPL 2024: മുംബൈ ജയിച്ചേനെ, രക്ഷിച്ചത് കമ്മിന്‍സ്! കിടു ക്യാപ്റ്റന്‍സി; കളി മാറ്റിയ തന്ത്രമിതാ
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
കുട്ടാ.. ദൈവം നിന്റെ മുന്നില്‍ പ്രത്യഷപ്പെട്ടാ നീയെന്താ ചോയ്ക്കാ... '0-41*' ട്രെയിലർ കാണൂ
തിയേറ്ററില്‍ പ്രത്യക്ഷപ്പെടാന്‍ ഭാഗ്യം ലഭിക്കാത്ത ഒരു കൊച്ചു ചിത്രമാണ് 0-41*. കാഞ്ഞാങ്ങാട്ടുക്കാരുടെ കഥ പറയുന്ന സിനിമ വളരെ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
സിനിമയിലെ അഭിനയിതാക്കള്‍ അഭിനയിക്കുകയായിരുന്നില്ല എന്നാതാണ് ഏറ്റവും വലിയ പ്രത്യേകത. സ്വാഭാവികമായി രീതില്‍ സംസാരിപ്പിച്ച് കൊണ്ടാണ് സംവിധായകന് ചിത്രം നിര്‍മ്മിച്ചത്.
താരസാന്നിദ്ധ്യമോ സാങ്കേതിക പിന്തുണയോ ഇല്ലാത്തത് ചിത്രത്തിന് വേണ്ടത്ര പോപ്പുലാരിറ്റി നല്‍കിയില്ല. ലോ ബജറ്റ് ചിത്രത്തെ നിര്‍മ്മാതാക്കാള്‍ ഏറ്റെടുക്കാന്‍ മടിച്ചതോടെ ചിത്രം ഫെസ്റ്റിവല്‍ വേദികളില്‍ മാത്രമായി ഒതുങ്ങി പോയി.
ചിത്രത്തിന്റെ പശ്ചാത്തലം
കാഞ്ഞാട്ടുക്കാരുടെ ഗ്രാമവും, ഇവിടുത്തെ ക്ലബുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. സാധാരണക്കാരായ മനുഷ്യരുടെ ജീവിതം പുതുമുഖങ്ങളെ വെച്ചാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്
പാതി മലയാളിയും പാതി കന്നഡക്കാരനുമായ സെന്നാ ഹെഗ്ഡെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിന് പുറകിലുണ്ടായിരുന്നത്
ഒമ്പത് ദിവസങ്ങള്‍ കൊണ്ട് ചിത്രീകരിച്ച ചിത്രാണിത്. നാല് ക്രൂ മെംമ്പേഴ്സ് മാത്രമായിരുന്നു ചിത്രത്തിന് പുറകിലുണ്ടായിരുന്നത്. 91 മിനിട്ട് ദൈ്യര്ഘ്യമാണ് ചിത്രത്തിനുള്ളത്.യുട്യൂബില്‍ ഇത് വരെ കണ്ടത്
ചിത്രത്തിന്റെ ട്രെയിലര്‍ ലക്ഷക്കിന് ആളുകളാണ് യുട്യൂബില്‍ ഇത് വരെ കണ്ടത്. ചലച്ചിത്ര വേദികളില്‍ മാത്രം ഒതുങ്ങി നിന്ന ചിത്രം നിരവധി പേരുടെ പ്രശംസകള്‍ ഏറ്റുവാങ്ങി. ഇതേ ചിത്രം തമിഴില്‍ നിവിന്‍ പോളി നായകമായി റീമേക്ക് ചെയ്യുന്നുണ്ട്.
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'
-
ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി