Don't Miss!
- Automobiles ദൃശ്യത്തിലൂടെ ലൈഫ് മാറിയ 'സെലിബ്രിറ്റി വക്കീൽ', ഇനിയുള്ള യാത്രകൾ 40 ലക്ഷത്തിന്റെ ഇന്നോവയിൽ
- Lifestyle ചാണക്യനീതി: എല്ലാവര്‍ക്കുമുണ്ട് ഒരു കഷ്ടകാലം, ജീവിതം നശിക്കാതിരിക്കാന്‍ 7 കാര്യം
- Sports IPL 2024: ഇംപാക്ട് പ്ലെയര്‍ ബൗളര്‍മാരെ ദുര്‍ബലരാക്കുന്നു; ബാറ്റിംഗിനെ സഹായിക്കുന്നുവെന്ന് ബുംറ
- News അരുണാചൽ പ്രദേശിലും സിക്കിമിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ജനവിധിയിൽ കണ്ണുംനട്ട് ബിജെപി, ആരെ തുണയ്ക്കും?
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ഹൃദയസ്പര്‍ശിയായ 'ഒരു വാപ്പച്ചിക്കഥ' കാണൂ
അച്ഛനും മകനും തമ്മില്‍ ഒരു ജനറേഷന്റെ വ്യത്യാസമുണ്ടെന്നാണ് പറയാറുള്ളത്. അങ്ങനെ വരുമ്പോള്‍ മമ്മൂട്ടി സ്റ്റൈലില്‍ ചോദിക്കാം, ന്യൂ ജനറേഷന് ഓള്‍ഡ് ജനറേഷന് എന്നൊക്കെയുണ്ടോ, എല്ലാം കാലത്തിനനുസരിച്ച മാറ്റമല്ലേ എന്ന്. എന്ത് തന്നെ മാറിയാലും അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം മാറുന്നില്ലല്ലോ.
ഈ വര്‍ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ഹ്രസ്വ ചിത്രമാണ് 'ഒരു വാപ്പച്ചിക്കഥ'. ഗള്‍ഫില്‍ ഒരുമിച്ച് താമസിക്കുന്ന പിതാവും ഒരു ന്യൂജനറേഷനില്‍ പെട്ട മകനും തമ്മിലുള്ള ആത്മബന്ധം ഒരു ചെറിയ സംഭവത്തിലൂടെ സിനിമയില്‍ പറയുന്നു.
തമാര്‍ എന്ന സംവിധായകന് വളരെ കയ്യടക്കതോടെയാണ് ചെറുതെങ്കിലും വളരെ മികച്ച ഒരു കഥാതന്തുവിനെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. അബുദാബിയില്‍ നടന്ന ഐ എസ് സി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്കരാവും ഇതിലൂടെ തമാറിന് ലഭിച്ചു.
അഞ്ച് മനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്നേഹത്തിന്റെ ഉറവിടമാണ് ഓരോ പിതാവിന്റെയും ഹൃദയം എന്ന സത്യവും ചിത്രം ഓര്‍മ്മപ്പെടുത്തുന്നു.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?