Don't Miss!
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
രചന നാരായണന്‍കുട്ടി ദിലീപിനെ പ്രണയിക്കുന്നു
സ്വാഭാവികമായ അഭിനയം, നിഷ്കളങ്കമായ ചിരി. രചന നാരായണന്‍കുട്ടിയെ വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയാണത്. എന്നിട്ടും സഹനടിയായല്ലാതെ മുന്‍നിരയിലേക്കെത്താന്‍ നടിയ്ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ അതിനൊരു അവസരം വന്നിരിക്കുകയാണ്
ദിലീപിനെ നായികനാക്കി ജീത്തു ജോസഫ് അടുത്തതായി സംവിധാനം ചെയ്യുന്ന 'ലൈഫ് ഓഫ്' ജോസുകുട്ടി എന്ന ചിത്രത്തിലെ നായികയാകുന്നത് രചനയാണന്കുട്ടിയാണത്രെ. ദിലീപിനെ പ്രേമിക്കുന്ന കഥാപാത്രമാണ് രചനയ്ക്ക്. പക്ഷെ കഥയില്‍ ഈ പ്രണയത്തിന്റെ അവസാനം വിവാഹമല്ല. അഭിനയിക്കാന്‍ സാധ്യതയുള്ള കഥാപാത്രമാണെന്നാണ് രചന പറഞ്ഞത്.
ജീത്തു ജോസഫിന്റെ ഒരുസിനിമയില്‍ അഭിനയിക്കണം എന്ന ഒരു ആഗ്രഹമാണ് ഈ ചിത്രത്തിലൂടെ സാധിക്കുന്നതെന്നും രചന പറഞ്ഞു. ദൃശ്യത്തിന്റെ ഓഡിയോ ലോഞ്ചിന്റെ വേദിയില്‍ ഒരു ഡാന്‍സ് അവതരിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നു. അന്ന് തൊട്ട് ആഗ്രഹിച്ചതാണ് ജീത്തു ജോസഫിന്റെ ചിത്രത്തില്‍ ഒരു വേഷം ചെയ്യണമെന്ന്. ഇത്രപെട്ടന്ന് അതിനൊരു അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് രചന
തനിക്ക് മുമ്പ് കിട്ടിയതെല്ലാം സഹനടിയുടെ വേഷമായരുന്നു. എന്നാല്‍ അതില്‍ ഞാന്‍ സംതൃപ്തയുമാണ്. കോമഡി കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'ഡബ്ള്‍ ബാരലി'ല്‍ ഒരു പ്രധാനവേഷം രചനയ്ക്കുമുണ്ട്. രചനയെ കൂടാതെ ലൈഫ് ഓഫ് ജോസുകുട്ടിയില്‍ ജ്യോതി കൃഷ്ണയ്ക്കും ഒരു കീ റോളുണ്ട്
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍