Don't Miss!
- Sports IPL 2024: 14ന് 4, പിന്നെ അഷുതോഷ് ഷോ; മുംബൈ ജയിച്ചത് എങ്ങനെ? പിന്നില്‍ ബുംറയുടെ തന്ത്രം
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മമ്മൂട്ടിയെയും ദുല്‍ഖറിനെയും രഞ്ജിത്ത് കോലം കെട്ടിച്ചത് നോക്കൂ
ടിപി രാജീവിന്റെ 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന പുസ്തകത്തെ ആസ്പദമാക്കി 2009 ല്‍ രഞ്ജിത്ത് അതേ പരില്‍ ഒരു സിനിമ സംവിധാനം ചെയ്തു. വ്യത്യസ്തമായ മൂന്ന് വേഷങ്ങളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. മൂന്ന് കാലഘട്ടങ്ങളുടെ കഥയായിരുന്നു പാലേരിമാണിക്യം.
വര്‍ഷം അഞ്ച് കഴിഞ്ഞു. ടിപി രാജീവിന്റെ മറ്റൊരു പുസ്തകം കൂടെ രഞ്ജിത്ത് സിനിമയാക്കി. 'കെടിഎന്‍ കൊട്ടൂര്‍ എഴുത്തും ജീവിതവും' സിനിമയാക്കിയപ്പോള്‍ രഞ്ജിത്ത് അതിന് 'ഞാനെ'ന്ന പേരും നല്കി. നായകന് മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്‍മാനും.
ഞാനും പാലേരി മാണിക്യവും തമ്മില്‍ സാമ്യതകള്‍ ഏറെയാണ്. ഒറ്റ നോട്ടത്തില്‍ പ്രകടമാകുന്നത് ഈ കാഴ്ചയില്‍ കാണുന്ന സാമ്യം തന്നെ. കൊട്ടൂരിനെയും ഹരിദാസ് അഹമ്മദിനെയും കാഴ്ചയില്‍ ഒരു പോലെയുണ്ടെന്ന് പറയാതെ വയ്യ.
പിന്നെ കഥ അവതരിപ്പിച്ച രീതിയാണ്. പാലേരി മാണിക്യം മൂന്ന് കാലഘട്ടത്തിന്റെയാണെങ്കില് ഞാന്‍ രണ്ട് കാലഘട്ടത്തിന്റെ കഥയാണ് പറഞ്ഞത്. വെള്ളിത്തിരയിലെ ഒരു അച്ഛനെയും മകനെയും രൂപത്തിലും ഭാവത്തിലും ഒരുപോലെ മാറ്റം വരുത്തി പരീക്ഷണം നടത്തുന്ന സംവിധായതന്‍ ഒരു പക്ഷെ രഞ്ജിത്ത് മാത്രമായിരിക്കും
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ