Don't Miss!
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- News 'കേരളമടക്കം ദക്ഷിണേന്ത്യയിലാകെ മോദി തരംഗം'; ബിജെപിയുടെ മികച്ച പ്രകടനം കാണാമെന്ന് അമിത് ഷാ
- Automobiles സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
വിജയ് പൊട്ടിക്കരഞ്ഞു, ആരാധകന്റെ കുടുംബത്തിന് 3ലക്ഷം കൈമാറി
'കത്തി' എന്ന സിനമകണ്ട് തന്റെ ഫഌക്സ് ബോര്‍ഡില്‍ പാലഭിഷേകം നടത്തവെ കൊല്ലപ്പെട്ട ആരാധകന്റെ വീട്ടിലെത്തി വിജയ് കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. 24 കാരനായ ഉണ്ണികൃഷ്ണനാണ് കത്തി റിലീസായ 22 ന് വിജയ് യുടെ ഫഌക്സ്ബോര്ഡില് പാലഭിഷേകം നടത്തവെ താഴെവീണ് മരണപ്പെട്ടത്.
ഷിബു തമീന്‍സ്, പി ആര് ഒ സെല്‍വകുമാര്‍, ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പമാണ് വിജയ് ആരാധകന്റെ വീട്ടിലെത്തിയത്. കുടുംബത്തിന്റെ വേദനയില്‍ ഒപ്പം ചേര്‍ന്ന വിജയ് പൊട്ടിക്കരഞ്ഞു. ഉണ്ണികൃഷ്ണന്റെ വേര്‍പാടില്‍ അധിയായ ദുഃഖമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇനി കുടുംബത്തിന്റെ ഭാവിയോര്‍ത്ത് ആശങ്കപ്പെടേണ്ടെന്ന് പറഞ്ഞ വിജയ് ഉണ്ണി കൃഷ്ണന്റെ കുടുംബത്തിന് മൂന്ന് ലക്ഷ രൂപ കൈമാറി. മാത്രമല്ല ഉണ്ണി കൃഷ്ണന്റെ കുടുംബത്തെ സഹായിക്കാന്‍ വിവിധ ജില്ലകളിലെ വിജയ് ആരാധകരും പങ്കുചേരുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലയില്‍ നിന്നായുള്ള ആരാധകരും വിജയ്ക്കൊപ്പം ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയിരുന്നു. സംഭവം അറിഞ്ഞന്നു തന്നെ വിജയ് ഉണ്ണികൃഷ്ണന് ആദരാഞ്ജലികള്‍ അറിയിച്ചിരുന്നു. സുരക്ഷാ മുന്കരുതലുകളില്ലാത്ത ആരാധന വേണ്ടെന്ന് അഭ്യര്‍ത്ഥിച്ച വിജയ് ഉണ്ണി കൃഷ്ണന് എന്നും എന്റെ ഹൃദയത്തിലുണ്ടാകുമെന്നും പറഞ്ഞിരുന്നു.
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്