Don't Miss!
- Finance ലാഭം നേടാൻ നല്ലത് ഈ റെയിൽവേ ഓഹരി, കുതിപ്പ് സർവ്വകാല റെക്കോർഡിലെത്തും, കൂടെക്കൂട്ടുന്നോ
- Automobiles ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്സ്റ്റർ
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Lifestyle ശരീരത്തിലെ വിഷാംശം നീക്കുന്ന കരള്‍; കരുത്തുറ്റ കരളിന് വേണം ഈ സൂപ്പര്‍ഫുഡ്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'
എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ ഹിറ്റ് ജോഡികളാണ് മോഹന്‍ലാലും ശ്രീനിവാസനും. അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാല്‍ താരപദവിയിലേക്ക് കയറുമ്പോള്‍ ശ്രീനിവാസന് തിരക്കഥാകൃത്തായും സംവിധായകനായും നടനായും മുന്നിട്ടു നില്‍ക്കുകയായിരുന്നു.
കിലുക്കത്തില്‍ നിന്ന് അമലയും ശ്രീനിവാസനും പിന്മാറാന് കാരണം?
ഒരു കാലം വരെ മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചിരുന്നു എന്ന് ശ്രീനിവാസന് പറയുന്നു. എന്നാല്‍ ഇനി ആരെങ്കിലും ലാലിനെ കുറിച്ച് അങ്ങനെ പറഞ്ഞാല്‍ പറയുന്ന ആളെ ഞാന്‍ തല്ലും എന്ന് ശ്രീനിവാസന് പറഞ്ഞു. അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്. നോക്കാം
'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'
വടക്കു നോക്കി യന്ത്രത്തിന് ശേഷം ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. നായികയ്ക്ക് പ്രധാന്യം നല്കിയൊരുക്കിയ ചിത്രത്തില്‍ കേന്ദ്ര നായക കഥാപാത്രമായി എത്തിയത് ശ്രീനിവാസനാണ്.
'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'
ശ്രീനിവാസന് നായകനാകാന്‍ തീരുമാനിച്ചു. മറ്റ് കഥാപാത്രങ്ങളായി തിലകന്, സിദ്ധിഖ്, ഇന്നസെന്റ്, മാമൂക്കോയ തുടങ്ങിയവരെയും നിശ്ചയിച്ചു. പക്ഷെ നായികയെ മാത്രം കിട്ടിയില്ല.
'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'
ചിത്രത്തിലെ നായികയെ അന്വേഷിച്ച് ശ്രീനിവാസന് പലവഴി നടന്നു. ഉറ്റ സുഹൃത്തുക്കളായ സത്യന് അന്തിക്കാടിനോടും പ്രിയദര്ശനോടുമൊക്കെ ചിത്രത്തിന്റെ കഥ പറഞ്ഞു. പക്ഷെ അവര്‍ക്കും നായികയെ നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞില്ല
'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'
ആ ഇടയ്ക്കാണ് ശ്രീനിവാസന് കഥ മോഹന്‍ലാലിനോട് പറയുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത നാടോടികള്‍ എന്ന ചിത്രത്തില്‍ തനിയ്ക്കൊപ്പം അഭിനയിച്ച സംഗീതയുടെ പേര് മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ചിത്രത്തില്‍ സംഗീത നായികയായെത്തി.
'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'
പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നതിനോടൊപ്പം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം അടക്കം നേടാന്‍ സംഗീതക്ക് ആ കഥാപാത്രത്തിലൂടെ കഴിഞ്ഞു. ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായ പങ്കുവഹിച്ചത് സംഗീതയുടെ പ്രകടനം ആയിരുന്നു.
'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'
'ഈ സംഭവത്തിന് മുമ്പുവരെ ഞാന്‍ ഓര്‍ത്തിരുന്നത് മോഹന്‍ലാല്‍ കലാബോധം ഇല്ലാത്ത ഒരു നടനായിരുന്നു എന്നാണ്. പക്ഷെ സംഗീതയെ നിര്‍ദേശിച്ചതോടെ അതുമാറി' - എന്നാണ് ഇതേ കുറിച്ച് ശ്രീനിവാസന് ഒരിക്കല്‍ പറഞ്ഞത്
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'