Don't Miss!
- Automobiles ഇരട്ട പുരസ്കാര നേട്ടവുമായി കിയ EV9! 2024 വേള്‍ഡ് കാര്‍ അവാര്‍ഡ്സില്‍ ഇവികളുടെ ആധിപത്യം
- Lifestyle ഒരു പ്രായത്തിന് ശേഷം അടിവയറ്റില്‍ വേദന കൂടുതല്‍: പതിയേ ക്യാന്‍സര്‍ വളരുന്നു?
- Sports IPL 2024: സഞ്ജുവും റിഷഭും നേര്‍ക്കുനേര്‍, തോറ്റ ക്ഷീണത്തില്‍ ഡല്‍ഹി- ടോസ് 7 മണിക്ക്
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
ദി ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ കണ്ടത് 80 ലക്ഷം പേര്
ദി ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ ആഘോഷമാക്കി ഫേസബുക്ക് ഉപയോക്താക്കള്‍
മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ തന്നെ 80 ലക്ഷം പേര് കണ്ടുകഴിഞ്ഞു. മലയാളത്തില്‍ അടുത്ത കാലത്തായി ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ഒരു ടീസറാണ് ദി ഗ്രേറ്റ് ഫാദറിന്റേത്.
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ ആളുകള്‍ ഒരു ടീസര്‍ കാണുന്നത്. മോഹന്‍ലാല്‍ നായകനായ 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ ഔദ്യോഗിക ടീസറും ഇറങ്ങിയിട്ടുണ്ട്. ദി ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡ് 1971 ബിയോണ്ട് ബോര്‍ഡേഴ്സ് തകര്‍ക്കുമോ. രണ്ട് ടീസറുകളും ഫേസബുക്കില്‍ ക്രോസ് പോസറ്റിങ്ങ് വഴി നേരിട്ട് റിലീസ് ചെയ്തതാണ്.
മലയാളം ടീസേഴ്സെല്ലാം ഫേസബുക്കില്‍ ഒരേ സമയത്ത് ഫേസബുക്കിന്റെ പല പേജുകളിലായാണ് പോസറ്റ് ചെയ്യുന്നത്. പുതുമുഖ സംവിധായകനായ ഹനീഫ് അദേനിയാണ് പ്രതികാരം പ്രമേയമാക്കിയ ദി ഗ്രേറ്റ് ഫാദറിന്റെ സംവിധാനം. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പൃഥ്വിരാജ്, സന്തോഷ് ശിവന്, ഷാജി നടേശന്, ആര്യ എന്നിവരാണ്. കേന്ദ്ര കഥാപാത്രമായ ഡേവിഡിനെ മമ്മൂട്ടിയും നായികയെ സ്നേഹയും അവതരിപ്പിക്കുന്നു. നിര്‍മ്മാതാക്കളിലൊരാളായ ആര്യയും നല്ലൊരു കഥാപാത്രം ചെയ്യുന്നുണ്ട്. മാര്‍ച്ച് മുപ്പതോടു കൂടി ചിത്രം തിയേറ്ററിലെത്തും.
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍