Don't Miss!
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ബ്ലെസിയിലെ തിരക്കഥാകൃത്ത് ലക്ഷ്യം കണ്ടില്ല
മുന്‍കാല സിനിമകളില്‍ നിന്നും വ്യത്യസ്തമായി താനാദ്യമായി ഒരുക്കുന്ന ത്രില്ലര്‍ ചിത്രമെന്ന അവകാശവാദത്തോടെയാണ് ബ്ലെസി ഭ്രമരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിയ്ക്കുന്നത്. എന്നാല്‍ സിനിമയുടെ തുടക്കത്തിലുള്ള ത്രില്ലിങ് അവസാനം വരെ കൊണ്ടു പോകാന്‍ കഴിയുന്നുണ്ടോയെന്ന് സംശയമാണ്.
ഇടവേള കഴിയുമ്പോള്‍ തന്നെ എന്തായിരിക്കും സിനിമയുടെ അവസാനമെന്ന് പ്രേക്ഷകര്‍ ഊഹിച്ചേക്കാം. അവരുടെ ചിന്തകളില്‍ നിന്നും തെന്നി മാറാതെ ഭ്രമരം അവിടെ തന്നെ അവസാനിപ്പിയ്ക്കുമ്പോള്‍ തെളിയുന്നത് ബ്ലെസിയിലെ തിരക്കഥാക്കൃത്തിന്റെ പോരായ്മകളാണ്. ചിലയിടങ്ങളില്‍ ഇഴച്ചിലുകളുണ്ടെന്ന പ്രേക്ഷകന്റെ പരാതിയിലും തെറ്റ് കാണാനാവില്ല.
പക്ഷേ പ്രമേയത്തിലെ ഈ കുറവുകള്‍ മറികടക്കാന്‍ സംവിധാന മികവിലൂടെ ബ്ലെസിയ്ക്ക് സാധിച്ചിട്ടുണ്ട്. സിനമയിലെ എല്ലാ ഘടകങ്ങളെയും കോര്‍ത്തിണക്കി നല്ലൊരു ദൃശ്യവിരുന്നൊരുക്കുന്നതില്‍ സംവിധായകന് വിജയിച്ചിരിയ്ക്കുന്നു. മലയാളത്തിലെ ആദ്യത്തെ റോഡ് മൂവിയെന്ന ലേബലില്‍ എത്തിയ ഭ്രമരത്തിന്റെ സാങ്കേതിക മികവുകളും എടുത്തു പറയേണ്ടതാണ്. സംവിധായകന്റെ മനസ്സറിഞ്ഞ് ക്യാമറ ചലിപ്പിച്ച അജയന് വിന്‍സെന്റ് പ്രത്യേക അഭിനന്ദം തന്നെ അര്‍ഹിയ്ക്കുന്നു. പശ്ചാത്തലസംഗീതവും ഇഫ്കടുകളും പ്രേക്ഷകന് നല്ലൊരു ദൃശ്യവിരുന്നൊരുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
അടുത്ത പേജില്‍
ലാല്‍ മാത്രം, മറ്റുള്ളവര്‍ ബ്ലെസിക്ക് പറ്റിയ പിഴവ്
മുന്‍ പേജില്‍
ബ്ലെസിയുടെ കൈയ്യാപ്പ് പതിഞ്ഞ ഭ്രമരം
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ