Don't Miss!
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ക്യാമറ കസര്‍ത്തല്ല സിനിമ
തിരക്കഥയും സംവിധാനവും മികച്ചതായിരുന്നിട്ടും അവതരണ ശൈലിയിലെ പാളിച്ച മൂലം പരാജയപ്പെട്ട ഒരു പാട് ചിത്രങ്ങളുടെ ചരിത്രം നമുക്കറിയാം. പ്രേക്ഷകന് ദഹിയ്ക്കാത്ത രീതിയിലുള്ള കഥ പറച്ചിലായിരിന്നു മിക്കപ്പോഴും ഇത്തരം സിനിമകളുടെ മുന്നിലെ വില്ലന്‍.
എന്നാല്‍ ഒരു സിനിമയുടെ കാതലായ തിരക്കഥയെ അവഗണിച്ച് ആഖ്യാന ശൈലിയുടെ പിന്‍ബലത്തില്‍ സിനിമ വിജയപ്പിച്ചെടുക്കാമെന്ന് കരുതുന്നവര്‍ കുറച്ച് പേരെങ്കിലും (ഷാജി കൈലാസ് സിനിമകളെ ഓര്‍ക്കുക!) ഇന്നുണ്ട്. ആ പട്ടികയിലെ ഏറ്റവും പുതിയ ആളാണ് അമല്‍ നീരദ്.
മലയാളത്തിന് അപരിചിതമായ ആഖ്യാന ശൈലി കൊണ്ട് ശ്രദ്ധേയമായ ബിഗ് ബിയിലൂടെയാണ് പ്രേക്ഷകന് അമല്‍ നീരദ് എന്ന സംവിധായകനെ പരിചയപ്പെട്ടത്. ഫോര്‍ ബ്രദേഴ്സ് എന്ന സാദാ ഹോളിവുഡ് ചിത്രം അമലിന്റെ കൈകളിലൂടെ ബിഗ് ബി ആയി പുനര്‍ജ്ജനിച്ചപ്പോള്‍ ഒറിജിനലിനെ വെല്ലുന്നതായി അത് മാറിയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ബിഗ് ബിയുടെ പിതൃത്വത്തെ മറച്ചു വെച്ചതിലൂടെ ഈ സംവിധായകനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്ക് കയ്യും കണക്കുമുണ്ടായിരുന്നില്ല.
തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം അമല്‍ മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയായിരുന്നു എന്നാല്‍ അവരെയെല്ലാം സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് നിരാശപ്പെടുത്തുന്നു.
അടുത്ത പേജില്‍
സാഗറിന്റെ രണ്ടാം വരവ്
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'