Don't Miss!
- News നെല്ല് സംഭരണത്തിൽ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നു; മന്ത്രി എംബി രാജേഷ്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Automobiles കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- Lifestyle ഗ്ലൂട്ടാതിയോണ്‍ ഇഞ്ചക്ഷന് എടുത്താല്‍ ചര്‍മ്മം തിളങ്ങും, കലകള്‍ മാറും, പ്രായമാകലിനെ ചെറുക്കും; വാസ്തവമെന്താണ്
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
നിരൂപണം: ഈ ആംബുലന്‍സ് ഡ്രൈവര്‍ ചെയ്തത് നിങ്ങള്‍ കാണണം
അമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ സ്ത്രീകള്‍ക്കെതിരെ ശരീരിക മാനസിക പീഡനങ്ങള്‍ നടത്തുന്ന സമകാലിക വിഷയത്തെ ആസ്പദമാക്കി അനൂപ് കൊച്ചിനും കൂട്ടരും ഒരുക്കിയ ഹ്രസ്വ ചിത്രമാണ് ഒരു ആംബുലന്‍സ് ഡ്രൈവര്‍ ചെയ്തത്. ഇത് കണ്ടിരിക്കേണ്ടതാണ്.
പേര് സൂചിപ്പിയ്ക്കുന്നതുപോലെ കേന്ദ്ര കഥാപാത്രമായ ആംബുലന്‍സ് ഡ്രൈവര്‍ ചെയ്ത കാര്യത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ഇതിലും യോജിച്ചൊരു പേര് ഈ ചിത്രത്തിന് നല്കാനില്ല. അനൂപ് കൊച്ചിന് തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ സുനില്‍ സൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത്.
മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച സസ്പെന്‍സ് ത്രില്ലര്‍ ഷോര്‍ട്ട് ഫിലീം എന്ന ടാഗോടെയാണ് ചിത്ര എത്തുന്നത്. എന്നാല്‍ തുടക്കം മുതല്‍ എന്താണ് ആ സസ്പെന്സെന്നറിയാന് കാഴ്ചക്കാര്‍ കാത്തിരിയ്ക്കും. ഒടുവിലത്തെ ട്വിസ്റ്റിലെത്തുമ്പോഴേ എന്താണ് ആ സസ്പെന്‍സ് എന്ന് പൊളിയ്ക്കുന്നൂള്ളൂ.
പലതവണ പറഞ്ഞതു തന്നെയാണ് ഈ ചിത്രത്തിലെയും സന്ദേശമെങ്കിലും അവതരണ രീതികൊണ്ടാണ് ഈ ഹ്രസ്വ ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. ഇനിയും അധികം പറഞ്ഞാല്‍ സിനിമയെ കുറിച്ച് മുഴുവനായി പറയേണ്ടിവരും. അതുകൊണ്ട് കണ്ടു നോക്കൂ...
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍