Don't Miss!
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മൂന്നാമിടം നിരൂപണം: ഒരു സ്ത്രീയുടെ ശക്തി എന്താണ്? കാണൂ
ഒരു പുരുഷന്റെ ബലഹീനതയും ശക്തിയും സ്ത്രീയാണെന്ന് പറയുന്നത് പോലെ തന്നെയാണ് സ്ത്രീകള്‍ക്കും. ശക്തിയും ബലഹീനതയും പുരുഷനാണ്. പക്ഷെ വികാര ജീവികളായ സ്ത്രീകള്‍ക്ക് ശക്തി പകരുന്ന മറ്റൊന്നുണ്ട്. ആ ശക്തി എന്താണെന്നതാണ് മൂന്നാമിടം എന്ന ഹ്രസ്വ ചിത്രത്തില്‍ പറയുന്നത്.
ജയസൂര്യ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് ആന്റണി സോണിയാണ്. ആര്‍ജെ ഷാനാണ് ചിത്രത്തിന് വേണ്ടി തിരകഥയൊരുക്കിയത്. രചന നാരായണന് കുട്ടിയും ഷാനും മുഖ്യ വേഷത്തിലെത്തിയ ചിത്രത്തിന് സംഗീതമൊരുക്കിയത് എബി ടോം സിരിയക് ആണ്.
പ്രേമത്തിലും കാമത്തിലുമുള്ള സംഘര്‍ഷത്തെ ഒരു പെണ്ണും ആണും എങ്ങിനെ സമീപിയ്ക്കുന്നു എന്നതാണ് ചിത്രം പറഞ്ഞു വയ്ക്കുന്നത്. ഏതൊരു വ്യക്തിയ്ക്കും ഒരു മൂന്നാമിടം ഉണ്ട്. പുരുഷനും സ്ത്രീയും അതെങ്ങനെ കണ്ടെത്തുന്നു. അവരതിനെ എങ്ങനെ സമീപിയ്ക്കുന്നു എന്നതാണ് കഥാപശ്ചാത്തലം.
ഒടുവില്‍ വികാരങ്ങളില്‍ കീഴ്പ്പെട്ടു പോകുന്ന സ്ത്രീയുടെ ശക്തി എന്താണെന്ന് ഉത്തരത്തിലെത്തുമ്പോള്‍ ഒരു ചെറിയ ഹൗ ഓള്‍ഡ് ആര് യു പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്തേക്കാം. വേണമെന്ന് ആഗ്രഹിയ്ക്കുന്നത് വേണ്ടെന്ന് പറയുന്നിടത്താണ് ഒരു സ്ത്രീയുടെ ശക്തി എന്ന് പറഞ്ഞുകൊണ്ട് ചിത്രം തീരുന്നു. ഈ മനോഹരമായ ഹ്രസ്വ ചിത്രം ഒന്ന് കണ്ടു നോക്കൂ,
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു