Don't Miss!
- News സൂറത്തില്‍ നടന്നത് വമ്പന്‍ തിരക്കഥ: ബിജെപിക്ക് വിജയം ഒരുക്കിയത് കോണ്‍ഗ്രസ് സ്ഥാനാർത്ഥി തന്നെ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Automobiles പപ്പടം പോലെ പൊടിയില്ല! കുട്ടികളുടെ സുരക്ഷയിൽ 5-സ്റ്റാർ നേടി കാരെൻസ്; മുതിർന്നവരുടെ കാര്യത്തിൽ മെച്ചപ്പെടണം
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
- Lifestyle പഴ്സിന് നിറം ഇതെങ്കില്‍ പണം വന്ന് നിറയും, സമൃദ്ധി ആകര്‍ഷിക്കുന്ന വാസ്തു ഉപദേശം
- Finance സാമ്പത്തിക സ്വാതന്ത്ര്യം നേടാം 30 വയസിൽ; ചെയ്യേണ്ടതും ചെയ്യരുതാത്തതും…
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
നിത്യവസന്തമാവാന് നിത്യാ മേനോന്
നല്ല കുട്ടിത്തവും ഒപ്പം അംഗലാവണ്യവും കൂടിയായപ്പോള്‍ നിത്യ മലയാളസിനിമയ്ക്ക് വേണ്ടപ്പെട്ടവളായി മാറി. ആദ്യസിനിമകളൊന്നും ഭാഗ്യമായില്ലെങ്കിലും ഇപ്പോള്‍ നിത്യ വേണ്ടതിലേറെ തിരക്കിലാണ്. ഉറുമിയിലെ ചിമ്മിച്ചിമ്മി മിന്നിത്തിളങ്ങണ എന്നുതുടങ്ങുന്ന ഗാനരംഗം നിത്യയ്ക്ക് നല്കിയ പ്രശസ്തി ചില്ലറയല്ല.
മഞ്ജരിയുടെ വ്യത്യസ്തമായ ആലാപനത്തിനൊപ്പം നിത്യയുടെ ഭാവപ്രകടനങ്ങളും പ്രഭുദേവയുടെ സാന്നിധ്യവും കൂടി ആ പാട്ടിനെ സൂപ്പര്‍ഹിറ്റാക്കി മാറ്റി. അതിനൊപ്പം നിത്യയും പ്രേക്ഷകഹൃദയങ്ങളില്‍ കുടിയേറി.
അഭിനയത്തേക്കാളേറെ സിനിമ പഠിക്കാനും ക്യാമറയ്ക്ക് പിന്നില്‍ നിലയുറപ്പിക്കാനും മാണ ്താല്പര്യമെന്നായിരുന്നു നിത്യയുടെ ആദ്യത്തെ നിലപാട്. പക്ഷേ ഇപ്പോള്‍ താരത്തിന് അത് മാറ്റേണ്ടിവരുകയാണ്. ഒന്നിനുപുറകെ ഒന്നായി ഓഫറുകള്‍.
കോഴിക്കോട് ജനിച്ച് ബാംഗ്ളൂരില്‍ വളര്‍ന്ന നിത്യമേനോന് മണിപ്പാല്‍ ഇന്‍സ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദമെടുത്തിട്ടുണ്ട്. ഒരു ഫിലിം മേക്കര്‍
എന്നതാണ് നിത്യയെ ആകര്‍ഷിക്കുന്ന സിനിമാസ്വപ്നം. താരസുന്ദരിയായ് വാഴാനൊന്നും ഇഷ്ടപ്പെടുന്നില്ലെന്നാണ് നിത്യ ഇപ്പോഴും പറയുന്നത്.
അടുത്ത പേജില്‍
ഇംഗ്ലീഷ് ചിത്രത്തിലൂടെ തുടക്കം
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'