Don't Miss!
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- News പ്രാതലിന് ക്ഷണിച്ചിരുന്നു.. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഡി എന്‍ എ ടെസ്റ്റ് നടത്താം, ഞങ്ങളുടെ മകന് തന്നെയാണ്; ധനുഷിന് കോടതിയില്‍ ഹാജരാകണം!!
തമിഴ് നടന് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തിരുപ്പുവനം സ്വദേശികളായ വൃദ്ധ ദമ്പതികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരും തന്നെ അവരെ ശ്രദ്ധിച്ചില്ല.
ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ പരാതി നല്കി
ഇപ്പോള്‍ ഈ അവകാശവുമായി കോടതിയെ സമീപിച്ചിരിയ്ക്കുകയാണ് ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെടുന്ന കതിരേശനും മീനാക്ഷിയും. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്കൂള്‍ പഠിക്കുന്ന കാലത്ത് നാട് വിട്ട് പോയതാണെന്നുമാണ് ദമ്പതികള്‍ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് മീനാക്ഷിയും കതിരേശനും വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഇവരുടെ കേസ് പരിഗണിച്ച മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നേരിട്ടു ഹാജരാവാന്‍ ധനുഷിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
1985 ല്‍ ഞങ്ങള്‍ക്ക് ജനിച്ച മകനാണ് ധനുഷ്. കലൈയരസന്‍ എന്നാണ് യഥാര്‍ത്ഥ പേര്. പഠനത്തിലെ പരാജയത്തെ തുടര്‍ന്ന് ചെറുപ്പത്തില്‍ കലൈയരസന്‍ നാട് വിട്ട് പോകുകയായിരുന്നു. ഏറെ നാളായി മകനെ ഞങ്ങള്‍ തിരയുകയായിരുന്നു. പിന്നീടാണ് അറിഞ്ഞത്, ധനുഷ് എന്ന പേരില്‍ ഇപ്പോള്‍ കലൈയരസന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട് എന്ന്- ദമ്പതികള്‍ പറഞ്ഞു.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!