Don't Miss!
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
രജനീകാന്തിന്റെ ബാഷയിലെ ഡയലോഗ് അനുകരിച്ച് ധോണി തകര്‍ത്തു ; വീഡിയോ കാണൂ..
ക്രിക്കറ്റ് താരം ധോണി രജനീകാന്തിനെ കാണാന്‍ ചെന്നെയിലെ വീട്ടിലെത്തി. ധോണിക്കൊപ്പം നടന് സുശാന്ത് സിങ് രജപുതും ഉണ്ടായിരുന്നു.ധോണിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന 'എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇരുവരും രജനിയെ കാണാനെത്തിയത്.
ചിത്രത്തില്‍ ധോണിയായി വേഷമിട്ടത് സുശാന്ത് സിങ് രജപുത്താണ്. രജനീകാന്തിന്റെ ആരാധകരായ ധോണിയും സുശാന്തും മണിക്കൂറുകളോളം സ്റ്റൈല്‍ മന്നനുമായി സംസാരിച്ചിരുന്നു. മുന്‍കൂട്ടി അപ്പോയിന്റമെന്റ് എടുത്താണ് ധോണി രജനിയെ കാണാനെത്തിയത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന പരിപാടിയില്‍ രജനിയെ അനുകരിച്ച് ധോണി ആളുകളെ കൈയ്യിലെടുക്കുകയും ചെയ്തു.
രജനിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷയിലെ ഡയലോഗാണ് ധോണി അനുകരിച്ചത്. എന്‍ വഴി തനിവഴി എന്ന ഡയലോഗായിരുന്നു ധോണി പറഞ്ഞത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ടതിനുശേഷമാണ് സുശാന്തിനൊപ്പം അദ്ദേഹം രജനിയുടെ വീട്ടിലെത്തിയത്. ഇതിനു മുന്‍പ് രജനിയുടെ കബാലിയിലെ രംഗം അനുകരിച്ചുള്ള ഫോട്ടോ ധോണി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു.
തനിക്കും കജോളിനുമിടയില്‍ ഒരു വലിയ 'മതിലു'ണ്ടെന്ന് അജയ് ദേവ്ഗണ് !!
'എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തിന്റ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ നല്ല അഭിപ്രായമായിരുന്നു. സപ്തബര്‍ 30 നു ചിത്രം റീലീസ് ചെയ്യും. റിലീസിനു മുന്‍പു തന്നെ പല റൈറ്റ്സുകളില്‍ നിന്നുമായി കോടികളാണ് ചിത്രം നേടിയത്