Don't Miss!
- News ആരും മറക്കല്ലേ, ഏപ്രില്‍ 26ന് വോട്ട് ചെയ്യണം; വോട്ടഭ്യര്‍ത്ഥിച്ച് കളക്ടര്‍ കൊച്ചി മെട്രോയില്‍
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കമലഹാസന്റെ അഭിനയം കണ്ടു പഠിക്ക്, രജനിയോട് സംവിധായകന് പറഞ്ഞോ
സ്റ്റൈല്‍ മന്നന് രജനികാന്ത് 'അവര്‍ഗള്‍' എന്ന ചിത്രത്തിന് വേണ്ടി അഭിനയിക്കുമ്പോഴായിരുന്നു സംഭവം. കെ ബാലചന്ദ്രന് സംവിധാനം ചെയ്ത ചിത്രത്തില്‍ കമലഹാസനും സുജാതയുമാണ് നായക-നായിക വേഷം അവതരിപ്പിച്ചത്. ചിത്രത്തില്‍ കമലഹാസനൊപ്പം പ്രാധന്യമുള്ള വേഷം രജനികാന്തിനുമുണ്ടായിരുന്നു.
ചിത്രീകരണ സമയത്ത് തന്റെ ഷോട്ട് തീര്‍ന്നപ്പോള്‍ രജനികാന്ത് സിഗരറ്റ് വലിക്കാനായി പുറത്തേക്ക് പോയി. പുറത്തേക്ക് പോയ രജനികാന്തിനെ തിരികെ വിളിച്ചാണ് സംവിധായകന് പറയുന്നത്. ഉള്ളില്‍ പോടാ. അവിടെ കമല്‍ അഭിനയിക്കുന്നുണ്ട്. അവന്റെ അഭിനയം കണ്ടു പഠിക്ക് എന്ന്.
രജനി അനുസരിച്ചു
ഗുരുവായ ബാലചന്ദ്രന്റെ നിര്‍ദ്ദേശം രജനി അനുസരിക്കുകയും ചെയ്തു.
അവര്‍ഗള്‍
1977ല്‍ കെ ബാലചന്ദ്രന് സംവിധാനം ചെയ്ത ചിത്രമാണ് അവര്‍ഗള്‍. കമലഹാസന്, സുജാത, രജനികാന്ത്, രവികുമാര്‍ ലീലവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കമലിന്റെ വില്ലനായി
കെ ബാലചന്ദ്രന് സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രത്തില്‍ കമലഹാസന്റെ വില്ലനായിട്ടാണ് രജനി അഭിനയിച്ചത്.
അപൂര്‍വ്വരാഗങ്ങള്‍
1975ല്‍ കെ ബാലചന്ദ്രര്‍ സംവിധാനം ചെയ്ത ചിത്രമാണ് അപൂര്‍വ്വരാഗങ്ങള്‍. കമലഹാസന്, മേജര്‍ സുന്ദര്രാജന്, ശ്രീലവിദ്യ, ജയസുദ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം.
കമലഹാസന്റെ പുത്തന്‍ പുതിയ കൂടുതല്‍ ഫോട്ടോസിനായി...
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'