Don't Miss!
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ജയലളിതയ്ക്ക് പിന്തുണയുമായി സിനിമാ ലോകം നിരാഹാരത്തില്‍
തമിഴകത്തിന്റെ അമ്മ അനധികൃത സ്വത്ത് സമ്പാദനക്കേസിന് ജയിലിലായതോടെ തമിഴകം കത്തിയമരുകയാണ്. പതിനാറോളം പേര് ഇതിനകം ആത്മഹത്യ ചെയ്തു. അപ്പോള്‍, ആദ്യകാല നടികൂടെയയായിരുന്ന ജയലളിതയ്ക്ക് പിന്തുണയുമായി സിനിമാ ലോകവും രംഗത്തിറങ്ങാതിരിക്കുമോ.
ജയലളിതയ്ക്ക് പിന്തുണയുമായി കോളിവുഡ് സിനിമാ പ്രവര്‍ത്തകരും മുഖ്യധാരയിലേക്കിറങ്ങി. അനധികൃത സ്വത്ത് സംമ്പാദനക്കേസില്‍ നാല് വര്‍ഷം ജയില്‍ ശിക്ഷ വിധിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ജയലളിതയോട് അനുകമ്പ പ്രകടിപ്പിച്ച് തമിഴ്നാട്ടിലെ സിനിമാ തിയേറ്ററുകള്‍ ഇന്ന് (സെപ്റ്റംബര്‍ 30) അടച്ചിടും.
ജയലളിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍ ഏകദിനം നിരാഹാരം നടത്തിക്കൊണ്ടിരിക്കുകയാണ്. നിരാഹാര സമരത്തില്‍ പങ്കാളികളാകുമെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലും സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ എല്ലാം പിന്തുണയും അമ്മയ്ക്ക് നല്‍കും. കോടതി വിധിയില്‍ ഒന്നും പറയാനില്ല. പക്ഷെ സിനിമാ ഇന്റസ്ട്രിയ്ക്ക് വേണ്ടി അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അങ്ങനെ നോക്കുമ്പോള്‍ അമ്മയ്ക്ക് വേണ്ടി ഞങ്ങള്‍ ചെയ്യുന്ന ചെറിയ കാര്യം മാത്രമാണ് ഇതെന്നും അസോസിയേറ്റ് അംഗം പറഞ്ഞു. രാവിലെ ഒമ്പത് മണിക്കാരംഭിച്ച നിരാഹാരം വൈകിട്ട് ആറ് മണിവരെ തുടരും.
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍