Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ശങ്കറിന്റെ തലവര മാറ്റി എഴുതിയ മോഹന്‍ലാലും മമ്മൂട്ടിയും
മോഹന്‍ലാലിനെയും മമ്മൂട്ടിയെും കേന്ദ്ര കഥാപാത്രങ്ങളാക്കി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് വാര്‍ത്ത. മലയാളത്തില്‍ ഒരു വന്‍ വിജയം തീര്‍ത്ത ചിത്രം.
മലയാളത്തിലെ നേട്ടം മാത്രമല്ല, ഇന്ന് ഇന്ത്യയിലെ പ്രമുഖ സംവിധായകരില്‍ ഒരാളായ ശങ്കറിന്റെ തലവര മാറ്റി മറിച്ചതും ഈ മോഹന്‍ലാല്‍ - മമ്മൂട്ടി ചിത്രമാണ്. അതെങ്ങനെയാണെന്ന് നോക്കാം
ശങ്കറിന്റെ തലവര മാറ്റി എഴുതിയ മോഹന്‍ലാലും മമ്മൂട്ടിയും
തമിഴില്‍ കൊടിപാറിച്ച സംവിധായകനും നടനും ഇളയദളപതി വിജയ് യുടെ അച്ഛനുമായ എസ് എ ചന്ദ്രശേഖരന് വാര്‍ത്ത എന്ന ചിത്രം ഒരുപാട് ഇഷ്ടമായി. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു.
ശങ്കറിന്റെ തലവര മാറ്റി എഴുതിയ മോഹന്‍ലാലും മമ്മൂട്ടിയും
എന്നാല്‍ അതിന് മുമ്പ് ചെയ്യാമെന്നേറ്റ മറ്റ് ചിത്രങ്ങളുടെ തിരക്കു കാരണം ചന്ദ്ര ശേഖരന് വാര്‍ത്ത തമിഴില്‍ റീമേക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. അതേ സമയം പ്രഭുവിനെ നായകനാക്കി പലൈവാന റോജാക്കള്‍ എന്ന പേരില്‍ മറ്റൊരു സംവിധായകന് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു.
ശങ്കറിന്റെ തലവര മാറ്റി എഴുതിയ മോഹന്‍ലാലും മമ്മൂട്ടിയും
പക്ഷെ വാര്‍ത്ത കൈവിട്ടുകളയാന്‍ ചന്ദ്രശേഖറിന് മനസ്സു വന്നില്ല. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചു. സൂപ്പര്‍സ്റ്റാര്‍ രാജേഷ് ഖന്നയായിരുന്നു നായകന്. അന്ന് ചന്ദ്ര ശേഖറിനെ അസിസ്റ്റ് ചെയ്തത് ഇന്നത്തെ ഇന്ത്യന്‍ സിനിമയിലെ ഷോ മാനായ ശങ്കറാണ്.
ശങ്കറിന്റെ തലവര മാറ്റി എഴുതിയ മോഹന്‍ലാലും മമ്മൂട്ടിയും
ജയ് ജയ് ശിവശങ്കര്‍ എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നതിനിടെ മറ്റൊരു ചിത്രത്തിന്റെ ഫിനിഷിങ് വര്‍ക്ക് തീര്‍ക്കാനായി ചന്ദ്ര ശേഖറിന് മദ്രാസിലേക്ക് വരേണ്ടി വന്നു. സംവിധാന ചുമതല ശങ്കറിനെ ഏല്പിച്ച് അദ്ദേഹം മദ്രാസിലേക്ക് വന്നു. മൂന്ന് ദിവസത്തെ ശങ്കറിന്റെ സംവിധാന മികവ് കണ്ട് രാജേഷ് ഖന്ന അത്ഭുതപ്പെട്ടു. ബോളിവുഡില്‍ അറിയപ്പെടുന്ന താരങ്ങളെയെല്ലാം വിളിച്ച് രാജേഷ് ഖന്ന ശങ്കരിനെ കുറിച്ച് പറഞ്ഞു.
ശങ്കറിന്റെ തലവര മാറ്റി എഴുതിയ മോഹന്‍ലാലും മമ്മൂട്ടിയും
ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഏത് ഭാഷയില്‍ ആണെങ്കിലും അത് നിര്‍മിയ്ക്കാം എന്ന് രാജേഷ് ഖന്ന വാക്ക് കൊടുത്തു. എന്നാല്‍ ജയ് ജയ് ശിവശങ്കര്‍ റിലീസ് ചെയ്യുന്നതിന് മുമ്പെ തന്നെ കെ.ടി കുഞ്ഞിമോന് ശങ്കറിനെ കരാര്‍ ചെയ്തു കഴിഞ്ഞിരുന്നു. അത് ശങ്കറിന്റെ തുടക്കമായിരുന്നു.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍