Don't Miss!
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഗംഭീര വിഷ്വലോടെ ഐ യിലെ ആദ്യത്തെ പാട്ട്, കേള്‍ക്കൂ
ഗംഭീര വിഷ്വല്‍ വിരുന്നോടെ ഐ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ആദ്യപാട്ട് പുറത്തിറങ്ങി. ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. സാങ്കേതികയുടെ പരമാവധി ശങ്കര്‍ ഉപയോഗിച്ചെന്നാണ് പാട്ട് തരുന്ന മുന്നറിയിപ്പ്.
ഈ വര്‍ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ചിയാന്‍ വിക്രമും എമി ജാക്സണും സന്താനവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. എ ആര് റഹ്മാനാണ് പാട്ടിന് ഈണം നല്‍കിയിരിക്കുന്നത്. ഇര്‍ഷാദ് കമില്‍ രചനനിര്വ്വഹിച്ച പാട്ട് പാടിയിരിക്കുന്നത് നാകാഷ് ആസിസും നീതി മോഹനുമാണ്. 'ഇസാക്ക് താരി...' എന്നാണ് പാട്ട് തുടങ്ങുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പൊങ്കലിന് തിയേറ്ററുകളിലെത്തും. മേക്കപ്പിനും വസ്ത്രാലങ്കാരത്തിനുമെല്ലാം ഏറെ പ്രത്യേകതയോടെയാണ് ഐ എത്തുന്നത്. ന്യൂസിലന്‍ഡ് ആസ്ഥാനമായുള്ള വെറ്റ സ്റ്റുഡിയോസാണ് മെക്കപ്പ്, കോസ്റ്റിയൂം വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്.
കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. വിക്രമിനും എമിയ്ക്കുമൊപ്പം സുരേഷ് ഗോപി, ഉപന് പട്ടേല്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. പി സി ശ്രീറാമാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പാട്ടൊന്ന് കണ്ടുകൊണ്ട് കേള്‍ക്കൂ...
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി